Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വപ്‌നറോള്‍ ബാക്കിയാക്കി കല്‍പ്പന മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:45 am IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ”…..ടെററിസ്റ്റിന്റെ വേഷമാണ് കാത്തിരിക്കുന്ന സ്വപ്‌നറോള്‍. ഊര്‍മിളയും കര്‍ണനുമാണ് ഇഷ്ട കഥാപാത്രങ്ങള്‍. കണ്ണീരോടെയുള്ള കാത്തിരിപ്പാണ് ഊര്‍മിളയെ പ്രിയങ്കരിയാക്കുന്നത്””

2013 മെയ് എട്ടിന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ നിറഞ്ഞ ചിരിയോടെ കല്‍പ്പന പറഞ്ഞ വാക്കുകളാണിത്. അവസാനമായി കൊല്ലത്ത് ഒരു പൊതുപരിപാടിക്ക് എത്തിയത് അന്നായിരുന്നു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജീവകാരുണ്യരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം കൊല്ലം കേന്ദ്രമാക്കിയുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന് സമ്മാനിക്കുന്ന ചടങ്ങായിരുന്നു അത്. അവയവദാനം നല്‍കിയവരെ ആദരിക്കുന്ന സമ്മേളനവും ഇതിനോടൊപ്പമുണ്ടായിരുന്നു.

കൃത്യമായ നിലപാടുകള്‍ എല്ലാ കാര്യത്തിലും വ്യക്തമാക്കുന്ന പ്രകൃതം കല്‍പ്പനയുടെ പ്രത്യേകതയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യം പോലും അവരെ അലോസരപ്പെടുത്തിയില്ലെന്ന് മാത്രമല്ല എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും നല്‍കി.

അശ്ലീലം പറയുന്ന ന്യൂജനറേഷന്‍ സിനിമകളുടെ പ്രവണതകള്‍ മുളയിലെ നുള്ളിക്കളയണമെന്നും ജഗതിയെ പോലൊരു നടന് മലയാളം എന്താണ് നല്‍കിയതെന്ന് ചിന്തിക്കണമെന്നും കല്‍പ്പന തുറന്നടിച്ചു. ലോകസിനിമയില്‍ കൊമേഡിയന്മാര്‍ ഓസ്‌കാര്‍ വരെ നേടുന്നു. ചാര്‍ളി ചാപ്ലിന്‍ ലോകത്തിന്റെ വിസ്മയമാണ്. കോമഡി ചെയ്യുന്നതാണ് ഏറ്റവും പ്രയാസമെന്നൊക്കെ പലരും പറയുമെങ്കിലും ഇവിടെ അവാര്‍ഡുകള്‍ വരുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെയാണ് പരിഗണനക്ക് വരികയെന്നും കല്‍പ്പന ചൂണ്ടിക്കാട്ടി. സീരിയലുകള്‍ പലതും അസംബന്ധമാണെന്നും മുഖാമുഖത്തില്‍ വ്യക്തമാക്കി. അമ്മമാരെ കൊടിയ ദുഷ്ടകളായാണ് സീരിയലുകള്‍ കാണിക്കുന്നത്. ആണുങ്ങളെല്ലാം വെറും പഴങ്ങളും. അത്തരം സീരിയലുകള്‍ കാണുന്നതുതന്നെ തനിക്കിഷ്ടമല്ലെന്നും കല്‍പ്പന തുറന്നടിച്ചു.

അഭിനയത്തിരക്കിനിടയിലും ജനിച്ചുവളര്‍ന്ന ചവറയുമായി ബന്ധം പുലര്‍ത്താന്‍ കല്‍പ്പന ശ്രദ്ധിച്ചിരുന്നു. പിതൃസഹോദരിയുടെ വീട്ടില്‍ ഇടക്കിടെ വന്നുപോകുമായിരുന്ന കല്‍പ്പന കുടുംബക്ഷേത്രമായ മാടന്‍നടയിലും ദര്‍ശനം നടത്തുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പിതൃസഹോദരിയായ ലക്ഷ്മിക്കുട്ടി മരിച്ചത്. അതിന് ശേഷം ആ വരവ് നിലച്ചു. തിരക്കിട്ട അഭിനയജീവിതം തന്നെയാണ് ഇതിന് കാരണമായത്.

കല്‍പ്പനയുടെ വേര്‍പാടില്‍ ചവറ നിവാസികളും അതീവദുഖത്തിലാണ്. അനുജത്തി ഉര്‍വശിയുടെ ജനനത്തോടെയാണ് കുടുംബം തിരുവനന്തപുരത്തേക്ക് താമസമാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ചവറക്കാരിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന കലാകാരിയായിരുന്നു കല്‍പ്പനയെന്ന് ഈ നാട്ടുകാര്‍ ഓര്‍മിക്കുന്നു. പിതാവ് ചവറ വി.പി.നായര്‍ നാടകപ്രവര്‍ത്തകനായതിനാല്‍ ചെറുപ്പം മുതലെ കലാരംഗത്ത് കല്‍പ്പനയും ചേച്ചി കലാരഞ്ജിനിയും അനുജത്തി ഉര്‍വശിയും മികവ് പ്രകടിപ്പിച്ചിരുന്നു. വി.പി.നായരുടെ സഹോദരി ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കളായ ശ്രീലാല്‍, ഗിരിലാല്‍, പത്മജ എന്നിവരാണ് ഇപ്പോള്‍ ചവറയിലുള്ള ബന്ധുക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.