Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വപ്‌നറോള്‍ ബാക്കിയാക്കി കല്‍പ്പന മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:45 am IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ”…..ടെററിസ്റ്റിന്റെ വേഷമാണ് കാത്തിരിക്കുന്ന സ്വപ്‌നറോള്‍. ഊര്‍മിളയും കര്‍ണനുമാണ് ഇഷ്ട കഥാപാത്രങ്ങള്‍. കണ്ണീരോടെയുള്ള കാത്തിരിപ്പാണ് ഊര്‍മിളയെ പ്രിയങ്കരിയാക്കുന്നത്””

2013 മെയ് എട്ടിന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ നിറഞ്ഞ ചിരിയോടെ കല്‍പ്പന പറഞ്ഞ വാക്കുകളാണിത്. അവസാനമായി കൊല്ലത്ത് ഒരു പൊതുപരിപാടിക്ക് എത്തിയത് അന്നായിരുന്നു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജീവകാരുണ്യരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം കൊല്ലം കേന്ദ്രമാക്കിയുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന് സമ്മാനിക്കുന്ന ചടങ്ങായിരുന്നു അത്. അവയവദാനം നല്‍കിയവരെ ആദരിക്കുന്ന സമ്മേളനവും ഇതിനോടൊപ്പമുണ്ടായിരുന്നു.

കൃത്യമായ നിലപാടുകള്‍ എല്ലാ കാര്യത്തിലും വ്യക്തമാക്കുന്ന പ്രകൃതം കല്‍പ്പനയുടെ പ്രത്യേകതയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യം പോലും അവരെ അലോസരപ്പെടുത്തിയില്ലെന്ന് മാത്രമല്ല എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും നല്‍കി.

അശ്ലീലം പറയുന്ന ന്യൂജനറേഷന്‍ സിനിമകളുടെ പ്രവണതകള്‍ മുളയിലെ നുള്ളിക്കളയണമെന്നും ജഗതിയെ പോലൊരു നടന് മലയാളം എന്താണ് നല്‍കിയതെന്ന് ചിന്തിക്കണമെന്നും കല്‍പ്പന തുറന്നടിച്ചു. ലോകസിനിമയില്‍ കൊമേഡിയന്മാര്‍ ഓസ്‌കാര്‍ വരെ നേടുന്നു. ചാര്‍ളി ചാപ്ലിന്‍ ലോകത്തിന്റെ വിസ്മയമാണ്. കോമഡി ചെയ്യുന്നതാണ് ഏറ്റവും പ്രയാസമെന്നൊക്കെ പലരും പറയുമെങ്കിലും ഇവിടെ അവാര്‍ഡുകള്‍ വരുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെയാണ് പരിഗണനക്ക് വരികയെന്നും കല്‍പ്പന ചൂണ്ടിക്കാട്ടി. സീരിയലുകള്‍ പലതും അസംബന്ധമാണെന്നും മുഖാമുഖത്തില്‍ വ്യക്തമാക്കി. അമ്മമാരെ കൊടിയ ദുഷ്ടകളായാണ് സീരിയലുകള്‍ കാണിക്കുന്നത്. ആണുങ്ങളെല്ലാം വെറും പഴങ്ങളും. അത്തരം സീരിയലുകള്‍ കാണുന്നതുതന്നെ തനിക്കിഷ്ടമല്ലെന്നും കല്‍പ്പന തുറന്നടിച്ചു.

അഭിനയത്തിരക്കിനിടയിലും ജനിച്ചുവളര്‍ന്ന ചവറയുമായി ബന്ധം പുലര്‍ത്താന്‍ കല്‍പ്പന ശ്രദ്ധിച്ചിരുന്നു. പിതൃസഹോദരിയുടെ വീട്ടില്‍ ഇടക്കിടെ വന്നുപോകുമായിരുന്ന കല്‍പ്പന കുടുംബക്ഷേത്രമായ മാടന്‍നടയിലും ദര്‍ശനം നടത്തുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പിതൃസഹോദരിയായ ലക്ഷ്മിക്കുട്ടി മരിച്ചത്. അതിന് ശേഷം ആ വരവ് നിലച്ചു. തിരക്കിട്ട അഭിനയജീവിതം തന്നെയാണ് ഇതിന് കാരണമായത്.

കല്‍പ്പനയുടെ വേര്‍പാടില്‍ ചവറ നിവാസികളും അതീവദുഖത്തിലാണ്. അനുജത്തി ഉര്‍വശിയുടെ ജനനത്തോടെയാണ് കുടുംബം തിരുവനന്തപുരത്തേക്ക് താമസമാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ചവറക്കാരിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന കലാകാരിയായിരുന്നു കല്‍പ്പനയെന്ന് ഈ നാട്ടുകാര്‍ ഓര്‍മിക്കുന്നു. പിതാവ് ചവറ വി.പി.നായര്‍ നാടകപ്രവര്‍ത്തകനായതിനാല്‍ ചെറുപ്പം മുതലെ കലാരംഗത്ത് കല്‍പ്പനയും ചേച്ചി കലാരഞ്ജിനിയും അനുജത്തി ഉര്‍വശിയും മികവ് പ്രകടിപ്പിച്ചിരുന്നു. വി.പി.നായരുടെ സഹോദരി ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കളായ ശ്രീലാല്‍, ഗിരിലാല്‍, പത്മജ എന്നിവരാണ് ഇപ്പോള്‍ ചവറയിലുള്ള ബന്ധുക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

New Release

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

പുതിയ വാര്‍ത്തകള്‍

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.