Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചക്കുപള്ളം പഞ്ചായത്ത് മുന്‍ ഭരണ സമിതിക്കെതിരെ അഴിമതിയാരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:20 pm IST
in Idukki

കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കുമെന്ന് നിലവിലെ ഭരണസമിതി അംഗങ്ങള്‍  അറിയിച്ചു. നിലവിലെ ഭരണസമിതിക്കെതിരെ മുന്‍ പ്രസിഡന്റ് വസ്തുതാ വിരുദ്ധവും കാപട്യം നിറഞ്ഞതുമായ അപവാദ പ്രചാരണം നടത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി ആരോപിച്ചു. 2013-14 സാമ്പത്തിക വര്‍ഷം 97,72,144 രൂപ എസ്റ്റിമേറ്റ് തുക കണക്കാക്കിയാണ് ചിറ്റാമ്പാറയില്‍ അറവുശാല നിര്‍മിച്ചത്. 44,09559 രൂപ ബില്ല് മാറിയെടുക്കുകയും ബാക്കിതുക ബില്ല് മാറ്റാനുള്ളതുമാണ്. ഗുണമേന്‍മയില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ആധുനിക അറവുശാല പഞ്ചായത്ത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി വാങ്ങിയിരുന്നില്ല. രക്തവും മാലിന്യവും ഒഴുക്കിക്കളയാനും സംസ്‌ക്കരിക്കാനുമുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങള്‍  പ്രവര്‍ത്തിക്കാത്തതിനാല്‍ മാടുകളെ കശാപ്പു ചെയ്യാന്‍ സാധിക്കുന്നില്ല. മാടിന്റെ തൊലി ഉരിയാനായി സ്ഥാപിച്ച യന്ത്രം ഭാരം താങ്ങാനാവാതെ പൊട്ടിവീണു. അറുക്കുന്ന ഉരുക്കളുടെ രക്തവും മാലിന്യവും തളംകെട്ടിക്കിടക്കുന്നതിനാല്‍ ഈച്ചയും പുഴുവും ദുര്‍ഗന്ധവുംമൂലം പരിസര വാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. നാട്ടുകാരുടെ പരാതി ഉയരുന്നതിനിടെ കരാറുകാരന്‍ ബില്ല് മാറി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കിയശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി പത്രം ലഭ്യമാകുന്ന മുറയ്‌ക്ക് ബില്ല് മാറി ബാക്കി തുക നല്‍കാമെന്ന് കരാറുു

കാരനെ ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് പഞ്ചായത്തു കമ്മിറ്റിയില്‍ ബില്ല് മാറി നല്‍കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് വിജയമ്മ കൃഷ്ണന്‍കുട്ടി ആരോപിച്ചു. 91,47,879 രൂപ വകയിരുത്തിയതില്‍ 58,95,612 രൂപ ചെലവഴിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചതിലും അഴിമതിയുണ്ട്. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. ഇവിടെ ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. പ്ലാസ്റ്റിക്കും മാലിന്യവും പ്ലാന്റിനോടുള്ള ചേര്‍ന്നുള്ള ശ്മശാനത്തില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. ടൗണ്‍ ശുചീകരണത്തിനും മാലിന്യ സംസ്‌കരണത്തിനുമായി ഓരോ മാസവും 30,000 രൂപയാണ് ചെലവാകുന്നത്. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കാന്‍ 40 ലക്ഷം രൂപ ചെലവഴിച്ചതായാണ് രേഖയെങ്കിലും പകുതി പോലും വിനിയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ആരോപിച്ചു. 20 ലക്ഷം രൂപ മുടക്കി ഏഴാംമൈലില്‍ നിര്‍മിച്ച കര്‍ഷക മാര്‍ക്കറ്റ് മൂന്നുമാസം തികയും മുമ്പ് പൊട്ടിപ്പൊളിഞ്ഞു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാലാണ് വിജിലന്‍സിനു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രസിഡന്റ് വിജയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ആന്‍സി ബിജു, ഭരണസമിതി അംഗങ്ങളായ തുളസി പ്രദീപ്, സുരേന്ദ്രന്‍ മാധവന്‍, ദേവസ്യ ജോസഫ്, മാരിയമ്മ മാടസ്വാമി, വത്സമ്മ ജയപ്രകാശ്, ആശ സുകുമാരന്‍, ലീലാമ്മ വര്‍ഗീസ് എന്നിവര്‍  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.