Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പട്ടിണിയില്‍ നിന്നും മൃദംഗ വാദകനിലേക്കുളള ദൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 05:32 pm IST
in Varadyam

ടി. കെ.വാസുദേവന്‍ എന്ന സര്‍വകലാവല്ലഭനെ അറിയാത്തവര്‍ ചുരുക്കം. വിദഗ്ധനായ പാചകക്കാരന്‍, വൈദിക പരികര്‍മ്മി, ഓട്ടോ ഡ്രൈവര്‍, എല്ലാത്തിലുമുപരി ജന്മസിദ്ധമായ കലാവൈഭവം കൊണ്ട് സമ്പന്നന്‍. ഇത് കാഞ്ഞങ്ങാട്ടെ ടി.കെ.വാസുദേവനെന്ന പ്രശസ്ത മൃദംഗവാദകനെപ്പറ്റി പുറത്തറിയുന്ന കഥ. എന്നാല്‍ ഇതിന്റെ പിന്നിലുള്ള കഠിന പ്രയത്‌നത്തെ ആരും തിരച്ചറിഞ്ഞിട്ടുണ്ടാവില്ല.

ടി.കെ.സത്യനാരായണ-ലളിതാമ്മ ദമ്പതികളുടെ മകനായി 1968 ല്‍ കാഞ്ഞങ്ങാട്ട് ജനനം. ഹോസ്ദൂര്‍ഗ് ജിഎച്ച്എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. പത്താംതരത്തിന് ശേഷം പണമില്ലാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്കുള്ള വെളിച്ചമായി, ഗുരുവായി കാസര്‍കോട്ടെ കൃഷ്ണരാജ പുണിഞ്ചിത്തായ എന്ന മൃദംഗ കലാകാരനെത്തുന്നത്. 1990 ല്‍ വാസുദേവ ഇദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു. കൃഷ്ണരാജയുടെ കീഴില്‍ മൃദംഗം അഭ്യസിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി വാസുദേവന്‍ കാണുന്നു.

പഠനത്തിന് ശേഷം കുറേക്കാലം പിതാവായ സത്യനാരായണ എന്ന ടികെയ്‌ക്കൊപ്പം കാഞ്ഞങ്ങാട് ഹോട്ടല്‍ ഗായത്രി ഭവനില്‍ ജോലി. പിതാവിന്റെ മരണത്തിന് ശേഷം ജ്യേഷ്ഠന്‍ ടി.കെ.മഞ്ജുനാഥയുമായി ചേര്‍ന്ന് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടലില്‍ വിളമ്പുകാരനായും പാചകക്കാരനായും ജീവിതം. ഒടുവില്‍ ഉടമസ്ഥന്റെ അഭ്യര്‍ത്ഥനയില്‍ ഹോട്ടല്‍ ഒഴിയേണ്ടിവന്നതോടെയാണ് വാസുദേവന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കാലം. ജീവിതം വഴിമുട്ടിയ ഈ സാധുബ്രാഹ്മണന്‍ പിന്നീട് മഞ്ചേശ്വരത്തെ പ്രഗല്‍ഭ വൈദികനോടൊപ്പം പരികര്‍മ്മിയായി ചേര്‍ന്നു. കഠിനാധ്വാനം കൊണ്ട് മികവുറ്റ മൃദംഗവാദകനായി മാറി. പ്രശസ്ത സംഗീതജ്ഞരുടെ സംഗീത വേദികളില്‍ ടി.കെ.വാസുദേവന്‍ ഇന്ന് നിറസാന്നിദ്ധ്യമാണ്. ഒഴിവു സമയത്ത് ഓട്ടോ ഡ്രൈവര്‍, പരികര്‍മ്മി, പാചകക്കാരന്‍ എന്നീ വേഷങ്ങളും.

ഏഴ് വര്‍ഷത്തോളം മൃദംഗകലയില്‍ പ്രാവീണ്യം സിദ്ധിച്ച ടി.കെ.വാസുദേവന്‍ പ്രശസ്ത സംഗീതജ്ഞന്‍ വെളളിക്കോത്ത് വിഷ്ണുഭട്ടിനൊപ്പമാണ് പക്കമേളവുമായി രംഗത്തുള്ളത്. പഴയ സംഗീതജ്ഞര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചേരി നടത്തിയിട്ടുണ്ട്. 2014 ല്‍ ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ മൃദംഗകലയ്‌ക്കുള്ള അവാര്‍ഡ് ലഭിച്ചു. ജീവിതം വഴിമുട്ടാതിരിക്കാന്‍ വിവിധ ജോലികള്‍ ചെയ്യുന്ന വാസുദേവന് പ്രിയം മൃദംഗവാദനത്തോട് മാത്രം. കലയെ അത്രകണ്ട് ഉപാസിക്കുന്നുണ്ട് ഇദ്ദേഹം. കലയിലെ പ്രാവിണ്യം അദ്ദേഹത്തെ കാഞ്ഞങ്ങാട് ശ്രീത്യാഗരാജ സംഗീതസഭയുടെ പ്രധാന ഭാരവാഹിയാക്കി . സംഗീതജ്ഞ കെ.വി.ശ്രീഗംഗയാണ് ഭാര്യ. മക്കള്‍: ടി.കെ.സന്ദേശ്, ടി.കെ.ലാവണ്യ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.