Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വില്ലേജ് ഓഫീസര്‍ ”മരണരേഖ” ചമച്ചു; സര്‍ട്ടിഫിക്കറ്റ് കണ്ട് പരേതന്‍ ഞെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:57 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: സ്വകാര്യ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയയ്‌ക്കുവേണ്ടി വില്ലേജ് ഓഫീസര്‍ മരണരേഖ ചമച്ചു. സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് പരേതന്‍ ഞെട്ടി. കല്ലിയൂര്‍ വെള്ളായണി കുണ്ടറത്തല വീട്ടില്‍ ഡോ. എന്‍. കൃഷ്ണന്‍കുട്ടി നായര്‍ (78) ആണ് ജീവിച്ചിരിപ്പില്ലെന്ന് കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഡോ എന്‍. കൃഷ്ണന്‍കുട്ടിനായര്‍ക്ക് 87 വര്‍ഷംമുന്‍പ്എം ഇ 1104 നമ്പര്‍ ഭാഗപത്രപ്രകാരം ലഭിച്ച പാലപ്പൂര് കാവ് ഭഗവതിക്ഷേത്രം വക 1-94 ഏക്കര്‍ഭൂമി ഭൂമാഫിയയ്‌ക്ക് കള്ള ആധാരം നടത്തി സ്വന്തമാക്കുവാന്‍ വില്ലേജ് ഓഫീസര്‍ ക്ഷേത്ര അനന്തരവകാശി ജീവിച്ചിരിപ്പില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ക്ക് പുറമെ തഹസില്‍ദാര്‍, തിരുവല്ലം പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ എന്നിവരും ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് കൂട്ടുനിന്നതായി സൂചനയുണ്ട്. ക്ഷേത്ര വിശ്വാസികളെയും പൊതുജനങ്ങളെയും ഇങ്ങനെ വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ കാണിച്ച് ക്ഷേത്രം തങ്ങളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സംഘം. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് കഴിഞ്ഞമാസം 25ന് ഗുണ്ടാസംഘത്തിനൊപ്പം ചേര്‍ന്ന് ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമം നടത്തി. ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്ന് ഇവര്‍ നടത്തിയ അക്രമത്തില്‍ ക്ഷേത്ര ട്രസ്റ്റി കൃഷ്ണന്‍കുട്ടിനായര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരുടെ ഓഫീസില്‍നിന്ന് നടത്തിയ വഴിവിട്ട ഇടപെടലിനെതുടര്‍ന്ന് അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍പോലും പോലീസ് തയ്യാറായില്ല.

നെയ്യാറ്റിന്‍കര കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് കൃഷ്ണന്‍കുട്ടിനായര്‍ക്ക് അനുകൂലമായി ഉത്തരവുണ്ടായി. കേസ് എടുത്ത് അനേ്വഷണം നടത്താന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. മുന്‍പ് നടന്ന കേസുകള്‍ ഭൂമാഫിയയ്‌ക്ക് അനുകൂലമായി റഫര്‍ ചെയ്യാന്‍ പോലീസ് നടപടിയെടുത്തത് ചോദ്യം ചെയ്‌തെന്ന് കൃഷ്ണന്‍കുട്ടി നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

ക്ഷേത്രട്രസ്റ്റിയായ കൃഷ്ണന്‍കുട്ടി നായര്‍ക്ക് ക്ഷേത്രവും ഭൂമിയും സംരക്ഷിക്കാന്‍ നവംബര്‍ 20ന് കോടതി ഉത്തരവ് നല്‍കി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് കഴിഞ്ഞമാസം 25ന് ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമം നടന്നത്.

ഭൂമാഫിയയുടെ രാഷ്‌ട്രീയ സ്വാധീനം നിമിത്തം കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ കൃഷ്ണന്‍കുട്ടി നായര്‍ക്ക് നീതി നിഷേധിച്ചു. തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് ക്ഷേത്രട്രസ്റ്റി വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മരിച്ചയാളിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആയിരം തെളിവുകള്‍ ചോദിക്കുന്ന വില്ലേജ് അധികൃതര്‍ ജീവിച്ചിരിക്കുന്ന തനിക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അതിശയിച്ചിരിക്കുകയാണ് കൃഷ്ണന്‍കുട്ടിനായര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.