Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വില്ലേജ് ഓഫീസര്‍ ”മരണരേഖ” ചമച്ചു; സര്‍ട്ടിഫിക്കറ്റ് കണ്ട് പരേതന്‍ ഞെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:57 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: സ്വകാര്യ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയയ്‌ക്കുവേണ്ടി വില്ലേജ് ഓഫീസര്‍ മരണരേഖ ചമച്ചു. സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് പരേതന്‍ ഞെട്ടി. കല്ലിയൂര്‍ വെള്ളായണി കുണ്ടറത്തല വീട്ടില്‍ ഡോ. എന്‍. കൃഷ്ണന്‍കുട്ടി നായര്‍ (78) ആണ് ജീവിച്ചിരിപ്പില്ലെന്ന് കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഡോ എന്‍. കൃഷ്ണന്‍കുട്ടിനായര്‍ക്ക് 87 വര്‍ഷംമുന്‍പ്എം ഇ 1104 നമ്പര്‍ ഭാഗപത്രപ്രകാരം ലഭിച്ച പാലപ്പൂര് കാവ് ഭഗവതിക്ഷേത്രം വക 1-94 ഏക്കര്‍ഭൂമി ഭൂമാഫിയയ്‌ക്ക് കള്ള ആധാരം നടത്തി സ്വന്തമാക്കുവാന്‍ വില്ലേജ് ഓഫീസര്‍ ക്ഷേത്ര അനന്തരവകാശി ജീവിച്ചിരിപ്പില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ക്ക് പുറമെ തഹസില്‍ദാര്‍, തിരുവല്ലം പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ എന്നിവരും ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് കൂട്ടുനിന്നതായി സൂചനയുണ്ട്. ക്ഷേത്ര വിശ്വാസികളെയും പൊതുജനങ്ങളെയും ഇങ്ങനെ വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ കാണിച്ച് ക്ഷേത്രം തങ്ങളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സംഘം. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് കഴിഞ്ഞമാസം 25ന് ഗുണ്ടാസംഘത്തിനൊപ്പം ചേര്‍ന്ന് ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമം നടത്തി. ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്ന് ഇവര്‍ നടത്തിയ അക്രമത്തില്‍ ക്ഷേത്ര ട്രസ്റ്റി കൃഷ്ണന്‍കുട്ടിനായര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരുടെ ഓഫീസില്‍നിന്ന് നടത്തിയ വഴിവിട്ട ഇടപെടലിനെതുടര്‍ന്ന് അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍പോലും പോലീസ് തയ്യാറായില്ല.

നെയ്യാറ്റിന്‍കര കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് കൃഷ്ണന്‍കുട്ടിനായര്‍ക്ക് അനുകൂലമായി ഉത്തരവുണ്ടായി. കേസ് എടുത്ത് അനേ്വഷണം നടത്താന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. മുന്‍പ് നടന്ന കേസുകള്‍ ഭൂമാഫിയയ്‌ക്ക് അനുകൂലമായി റഫര്‍ ചെയ്യാന്‍ പോലീസ് നടപടിയെടുത്തത് ചോദ്യം ചെയ്‌തെന്ന് കൃഷ്ണന്‍കുട്ടി നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

ക്ഷേത്രട്രസ്റ്റിയായ കൃഷ്ണന്‍കുട്ടി നായര്‍ക്ക് ക്ഷേത്രവും ഭൂമിയും സംരക്ഷിക്കാന്‍ നവംബര്‍ 20ന് കോടതി ഉത്തരവ് നല്‍കി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് കഴിഞ്ഞമാസം 25ന് ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമം നടന്നത്.

ഭൂമാഫിയയുടെ രാഷ്‌ട്രീയ സ്വാധീനം നിമിത്തം കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ കൃഷ്ണന്‍കുട്ടി നായര്‍ക്ക് നീതി നിഷേധിച്ചു. തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് ക്ഷേത്രട്രസ്റ്റി വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മരിച്ചയാളിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആയിരം തെളിവുകള്‍ ചോദിക്കുന്ന വില്ലേജ് അധികൃതര്‍ ജീവിച്ചിരിക്കുന്ന തനിക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അതിശയിച്ചിരിക്കുകയാണ് കൃഷ്ണന്‍കുട്ടിനായര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.