Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘ജനപക്ഷ’ത്തിന് വന്‍ സ്വീകാര്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 10:43 pm IST
in Thiruvananthapuram

തിരുവനന്തപുരം:കരമന വാര്‍ഡ് പരിധിയില്‍ വരുന്ന ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് ജനപക്ഷം 2016 ന് വന്‍ സ്വീകാര്യത. ഇന്നലെ കരമന പൂജ ഹാളില്‍ നടന്ന ജനപക്ഷം 2016 ല്‍ പരാതിപരിഹരിക്കാന്‍ എത്തിയത് അയിരത്തോളം പേരാണ്. വിവിധ വകുപ്പുകളെ പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ചാണ് പരാതികള്‍ സ്വീകരിച്ചത്. ജനപക്ഷം 2016 എന്ന് പേരിട്ട പരിപാടിയുടെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്.

പരാതികളുമായി നാം അധികാരികളെ സമീപിക്കുമ്പോള്‍ മുഖം തിരിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. ഇത്തരം പരാതികള്‍ പരിഹിക്കുകയാണ് ജനപക്ഷം 2016 കൊണ്ട് ഉദേശിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞു. ഇത്തരത്തില്‍ പത്ത് പരിപാടികളാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. നിരവധി പേര്‍ പലപ്പോഴായി തന്റെ അടുത്ത് പരാതികള്‍ പറയാറുണ്ട്. എന്നാല്‍ പലപ്പോഴായി പറയുന്ന പരാതികള്‍ കേട്ട് നടപടികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. തെരുവ് വിളക്ക്, കുടിവെള്ളം, ഡ്രൈനേജ്, വിവിധ പെന്‍ഷനുകള്‍, ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ സാങ്കേതിക തകരാറുമൂലം ലഭിക്കാതിരിക്കല്‍, ഭവന വായിപ്പ, വാര്‍ഡ് സര്‍വ്വെ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കന്‍ ഈ പരിപാടി ജനങ്ങള്‍ക്ക് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാലിന്യം, ആരോഗ്യം, കുടിവെള്ളം-ഡ്രൈനേജ്, ക്ഷേമവകുപ്പ് (ഭവനം), ക്ഷേമവകുപ്പ്(പെന്‍ഷന്‍) തുടങ്ങി അഞ്ച് വിഭാഗങ്ങളായിക്കി തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരാതികള്‍ സ്വീകരിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും ഓരോ കൗണ്ടറിലും രണ്ടു പേരെ വീതം നിയമിക്കുകയും കൗണ്ടറുകളില്‍ അതത് വകുപ്പുകളുടെ പേര് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാര്‍ എത്തുന്ന മുറയ്്്ക്ക് അവരുടെ പേരും ക്രമനമ്പറും എഴുതിയ സ്ലിപ്പ് നല്‍കി രജിസ്‌ട്രേഷന്‍ നടത്തുന്നു. തുടര്‍ന്ന് ക്രമനമ്പര്‍ പ്രകാരം പരാതിക്കാര്‍ക്ക് പരാതിയുടെ സ്വഭാവമനുസരിച്ച് അതത് കൗണ്ടറില്‍ എത്തി പരാതി പറയാം.വളരെ കൃത്യമായ സംവിധാനവും അച്ചടക്കതോടെയുള്ള ക്രമീകരണവും പരിപാടിയുടെ മാറ്റുകൂട്ടി. മുന്‍കാലങ്ങളിലെ കൗണ്‍സിലര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന നിസാരമായ പലപ്രശ്‌നങ്ങളും ജനപക്ഷത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്തോഷ്, രാജേന്ദ്രന്‍, ജയകൃഷ്ണന്‍, മനോഹരന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കരമന വാര്‍ഡില്‍ ജനപക്ഷം പരിപാടിയുടെ ഉദ്ഘാടനം കൗണ്‍സിലര്‍ കരമന അജിത്ത് നിര്‍വ്വഹിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.