Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിന് കൊട്ടാരക്കര പാഠമാകുമോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 10:45 am IST
in Kollam

കൊട്ടാരക്കര: വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടങ്കിലും സംഘാടകര്‍ അതൊന്നും പാലിക്കാറില്ല. ഇത് പലപ്പോഴും കലോത്സവങ്ങളെ കലാപ ഉത്സവങ്ങളാക്കി മാറ്റുന്നു.

അമ്പത്തിയാറാമത് കലോത്സവത്തില്‍ ഇത് പലതവണ പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലേക്ക് വഴിമാറി. കൊട്ടാരക്കരയിലെ കലോത്സവ നടത്തിപ്പുകാര്‍ പോലീസായിരുന്നു എന്ന് ഒരു തരത്തില്‍ പറയാം. കഥകളിയുടെ നാടായിട്ടും കഥകളിമത്സരത്തിന് മാര്‍ക്കിടാനെത്തിയ വിധികര്‍ത്താവിന്റെ യോഗ്യത പരിശോധിച്ചാല്‍ ഇതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാകും. നാടകമത്സരത്തില്‍ പൂസായ വിധികര്‍ത്താവ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ് മുന്‍പേ കുറിച്ചുവച്ച ടീമിന് മാര്‍ക്ക് നല്‍കിയത് പോലീസ് ലാത്തിചാര്‍ജ്ജില്‍ വരെ എത്തി. സംഭവങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. ഇന്നലെയും അടികൊണ്ട മുഖത്തല സ്‌കൂള്‍ ടീം വിധികര്‍ത്താക്കളുടെ പോരായ്‌മ ചൂണ്ടികാട്ടി മീഡിയ സെന്ററിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധനാടകം ആരേയും ചിന്തിപ്പിക്കുന്നതാണ്. പോലീസ് ഇടപെട്ട സംഭവങ്ങള്‍ തന്നെ ഈ കലോത്സവത്തില്‍ തന്നെ മുപ്പതോളം വരുമെന്നത് ഗുരുതരമായി വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കോല്‍കളി മത്സരവേദി സാക്ഷ്യം വഹിച്ചത് വലിയ സംഘര്‍ഷത്തിനാണ്, സംഘര്‍ഷത്തിന് ഒടുവില്‍ ആഡിറ്റോറിയം ഉടമക്ക് മാത്രം 3000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു എന്നത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്‌കൃതോത്സവത്തിലെ വിധികര്‍ത്താക്കളെ സംബന്ധിച്ചും വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാന തലത്തില്‍ കഴിഞ്ഞതവണ വിജയികളായവരെ പോലും ഇത്തവണ നിലം തൊടീക്കാന്‍ അനുഭവസമ്പന്നരായ വിധികര്‍ത്താക്കള്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു വിധികര്‍ത്താക്കളെന്നും ആക്ഷേപമുണ്ട്. മത്സരങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുന്നേ ആകാശവാണിയുടെ ഗ്രേഡ് ലിസ്റ്റിലുള്ള കലാകാരന്‍മാരെ തെരഞ്ഞെടുത്ത് വിധികര്‍ത്താക്കളാക്കണമെന്ന് നിബന്ധനയുണ്ടങ്കിലും ആരും ഇത് പരിഗണിക്കാറില്ല. സാമ്പത്തികലാഭം നോക്കിയാണിത്. വിധിനിര്‍ണ്ണയം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുന്ന കുട്ടികളെയും അകമ്പടിക്കാരെയും സ്‌കൂള്‍ അധികൃതര്‍ അടിയന്തിരമായി നിയന്ത്രിക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ സംഘര്‍ഷത്തിലേക്ക് എത്തിക്കുന്ന ഇത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാളെയുടെ പ്രതിഭകള്‍ക്ക് ചേര്‍ന്നതല്ല. ഭൂരിഭാഗം ഇനങ്ങളിലും പരാതി നിലനില്‍ക്കുന്നത് അപ്പീലിന്റെ എണ്ണവും കൂട്ടും. കൊട്ടാരക്കരയിലെ അനുഭവം പാഠമായി എടുത്ത് അടുത്ത കലോത്സവം പിഴവ് ഇല്ലാത്താതകാട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.