Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ബോട്ടപകടം: നാല് മാസം പിന്നിട്ടു; റിപ്പോര്‍ട്ടുമില്ല, നടപടിയുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 10:29 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് യാത്രാബോട്ട് ദുരന്തം നടന്നു നാല് മാസം പിന്നിട്ടു. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ബോട്ട് ദുരന്തത്തെ കുറിച്ച് സര്‍ക്കാര്‍, തുറമുഖ ട്രസ്റ്റ് തുടങ്ങി വിവിധ ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയോ, നടപടിയോ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. മത്സ്യ ബന്ധന ബോട്ടിന് ലൈസന്‍സില്ലായിരുന്നവെന്ന വെളിപ്പെടുത്തല്‍ മാത്രമാണ് ഇതിനകം ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ബോട്ടിന്റെ കാലപഴക്കം, സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ഏജന്‍സികരാര്‍ വ്യവസ്ഥകളും നിബന്ധനകളും, നഗരസഭയുടെ വീഴ്ചകള്‍, തുറമുഖ ട്രസ്‌ററിന്റെ അനുമതികളും വീഴ്ചകളും തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വിവാദമാകുകയും അന്വേഷണ പരിധിയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തലത്തില്‍ പോലീസ് മധ്യമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സമയബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്കുമെന്നാണ് സര്‍ക്കാര്‍ തുറമുഖ ട്രസ്റ്റ് കോര്‍പ്പറേഷന്‍ സംഘങ്ങള്‍ പറഞ്ഞിരുന്നു. ദുരന്തത്തെ രാഷ്‌ട്രീയ നേട്ടത്തിന് പ്രയോജനപ്പെടുത്തിയ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെ ആവശ്യമുയര്‍ത്തി സമരവും നടത്തി ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.’ എന്നാല്‍ മാസങ്ങള്‍ പിന്നിടുകയും തെരഞ്ഞെടുപ്പ് കഴിയുകയും ചെയ്തതോടെ രാഷ്‌ട്രീയ കക്ഷികളും ഭരണകൂടവും എല്ലാം മറന്നപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്..

ഓണാഘോഷത്തിനൊരുങ്ങവേ നാടിനെ ദു:ഖത്തിലാഴ്‌ത്തി നടന്ന ബോട്ട് ദുരന്തത്തില്‍ പത്ത് മനുഷ്യ ജീവനകളാണ് നഷ്ടപ്പെട്ടത്. ഉച്ചനേരത്ത് അലക്ഷ്യമായി അമിത വേഗതയിലെത്തിയ മത്സ്യബന്ധ ബോട്ടിലിടിച്ചാണ് യാത്ര ബോട്ട് അഴിമുഖത്ത് മുങ്ങി താഴ്ന്നത്. 38 ഓളം യാത്രക്കാരുണ്ടായിരുന്ന കോര്‍പ്പറേഷന്റെ എം.വി. ഭാരത് എന്ന യത്രാബോട്ടാണ് മുങ്ങിയത്. സംഭവദിവസം ആറുപ്പേരുടെയും അടുത്ത രണ്ട് ദിവസങ്ങളിലായി മറ്റ് നാല് പേരുടെയും മൃതദ്ദേഹങള്‍ കണ്ടെത്തി. 28 പേരെ മറ്റു ബോട്ട് തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഉച്ചനേരമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രാഥമിക വിലയിരുത്തലും നടന്നു;

കരാര്‍ വീഴ്ചകള്‍ വിവാദമാക്കി നടന്ന പ്രതിഷേധം കെട്ടടങ്ങിയതോടെ ദുരന്തത്തെ തുടര്‍ന്ന് ഉയര്‍ത്തിയ രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. കൊച്ചി അഴിമുഖയാത്രാബോട്ട് ദുരന്ത അന്വേഷണം ചുപപ്പുനാടയില്‍ കുടുങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയ ഒത്തുകളി നടന്നതായാണ് സൂചന. അന്വേഷണം നടന്നാലും കുറ്റക്കാര്‍ രക്ഷപ്പെടുന്നതായിരിക്കും റിപ്പോര്‍ട്ട് എന്നും ജനങ്ങള്‍ വിധി പറയുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ വേര്‍പ്പാട് കുടുംബങ്ങള്‍ക്ക് തീരാനഷ്ടവുമായിരുന്നു. ഇതെല്ലാം വിസ്മരിച്ച് നടക്കുന്ന അന്വേഷണത്തിലെ തടസ്സങ്ങളും ഒഴിവാക്കലുകളും. രക്ഷപ്പെടലുകളും രാഷ്‌ട്രീയ തിരിച്ചടിയും വിശ്വാസ വഞ്ചനയും ജനങ്ങളിലുയര്‍ത്തുമെന്നാണ് വെളിപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.