Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിവായി ഭസ്മം ധരിയ്‌ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 07:20 pm IST
in Samskriti

അച്ഛന്‍ മകനോട് എന്നും ഉപദേശിയ്‌ക്കും ഭസ്മം തൊടണം. അതിന് മുടക്കം വരുത്തരുത്. നമ്മുടെ വലിയ ആചാരമാണത്. കുളികഴിഞ്ഞു വന്നാല്‍ ആദ്യം ഭസ്മംനെറ്റിയില്‍ തൊടണം അതുനിര്‍ബന്ധമാണ്. പുതിയ ഫാഷനിലെല്ലാം ഭ്രമിച്ചു നടക്കുന്ന അവനെ പറഞ്ഞു മനസ്സിലാക്കാന്‍ അച്ഛന്‍ ആവുന്നതും ശ്രമിച്ചു. മകന്‍ അതിലൊന്നും വിശ്വാസമില്ലാത്തവനെപ്പോലെ എതിര്‍ത്തും വന്നു.

പിന്നെ ഉപദേശത്തിന്റെ ശൈലിയൊന്നുമാറ്റി. നീയേതായാലും ഭസ്മം തൊടാന്‍ കൂട്ടാക്കില്ല. പോട്ടെ, ഒരുകാര്യം ചെയ്യണം. എന്നും പതിവായി അതിരാവിലെ പുറത്തുപോയി ഭസ്മം തൊട്ടവരെ കണ്ടിട്ടുവരണം . അതല്ലാതെ രാവിലത്തെ പ്രാതല്‍ കഴിക്കില്ല എന്ന് തീരുമാനിയ്‌ക്കണം. സമാധാനമായി അക്കാര്യം ഏറ്റു. ഭസ്മം ധരിച്ചവരെ കാണാന്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയാല്‍ മതി. ധാരാളം പേരെ കാണാം. ഒരു ബുദ്ധിമുട്ടും ഇല്ലാത്തകാര്യം. നിത്യേന രാവിയെത്തനെന കുളികഴിഞ്ഞ് വന്ന് പുറത്തുപോയി ഭസ്മം തൊട്ടആരെയെങ്കിലും കണ്ടുവരും. അത് തെറ്റിയ്‌ക്കാതെ തുടര്‍ന്നു.

എന്നാല്‍ ഒരു ദിവസം എല്ലാം താളംതെറ്റി. ഇതൊന്നും നടന്നില്ല. കുളിച്ച് പുറത്ത് പോയപ്പോള്‍ വെറും വറുതെയായി. ഒറ്റ ആളെയും ഭസ്മം തൊട്ട്കണ്ടില്ല. കുറെ നടന്നു. വിശപ്പുവല്ലാതായി. വീട്ടില്‍ ചെല്ലാന്‍ വയ്യ, കളവു പറയാന്‍ ഒട്ടുംവയ്യ. വീണ്ടും മുന്നോട്ടു തന്നെ നടന്നു.  അവിടെ വലിയ വയലായി. വീണ്ടും മുന്നോട്ടുനടന്നു അക്കരയില്‍ ചെന്നാല്‍ ശിവക്ഷേത്രമായി അവിടെ ചെന്നാല്‍ ഭസ്മക്കുറിക്കാരെ കാണാതെയിരിയ്‌ക്കില്ല. തന്റെ കാര്യങ്ങള്‍ എല്ലാം നടന്നുതുടങ്ങി.

ആ വയലില്‍ ഒരാള്‍ കിളയ്‌ക്കുന്നുണ്ടായിരുന്നു.

അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍’ ക്ണിം’ എന്ന ശബ്ദം കേട്ടു അവിടെക്കുനോക്കിയപ്പോള്‍ കിളയ്‌ക്കുന്നയാള്‍ ഒരു സ്വര്‍ണ്ണക്കുടം പാടുപെട്ട് പുറത്തെടുക്കുകയായിരുന്നു. അതൊരു നിധിയായിരുന്നു. ആരെങ്കിലും കാണുന്നുണ്ടോ എന്നുനോക്കിയപ്പോഴാണ് അമ്പലത്തിലേയ്‌ക്ക് വച്ചു പിടിയ്‌ക്കുന്ന യാളെ കണ്ടത്. ഇരുവരും നേര്‍ക്കുനോക്കിയപ്പോല്‍ ‘കണ്ടു കണ്ടു’ എന്ന് ഇയാള്‍ ഉച്ചത്തില്‍ പറഞ്ഞ് തുള്ളിച്ചാടി. കര്‍ഷകന്‍ ആകെ പരിഭ്രമിച്ചു. ആരോടും പറയരുത് ഇതിന്റെ പകുതി തരാം എന്നു പറഞ്ഞ് ഒരുപിടി നിധി വാരിക്കെടുത്തു. എന്നാല്‍ കര്‍ഷകന്റെ നെറ്റിയിലെ കുറിയാണ് കണ്ടെന്നു പറഞ്ഞ് ഇയാള്‍ തുള്ളിച്ചാടിയത്.

കിട്ടിയ നിധിയുമായി വീട്ടില്‍ ചെന്ന് അച്ഛനെതന്നെ ഏല്‍പ്പിച്ചു. മകന്‍ നടന്ന കാര്യങ്ങള്‍ വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടശേഷം അച്ഛന്‍ പറഞ്ഞു. കണ്ടോ നിന്നോട് ഭസ്മം ധരിയ്‌ക്കാന്‍ പറഞ്ഞു കൂട്ടാക്കിയില്ല. ഭസ്മം തൊട്ടവനെ കാണണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ നീ അതിനുതയ്യാറായി. അതിന്റെ ഫലമായിട്ടാണ്  ഇത് നിനക്കു കിട്ടിയ്ത്. ഇങ്ങനെയുളള നീ ഭസ്മം തൊട്ടാലത്തെ അവസ്ഥ എന്തായിരിയ്‌ക്കും. ഇതുകേട്ട മകന്‍ അച്ഛനെ നമസ്‌ക്കരിച്ചിട്ടു പറഞ്ഞു ”ഇനിമേലില്‍ ഞാന്‍ പതിവായി ഭസ്മം തൊട്ടുകൊള്ളാം.”

നിത്യേന ഭസ്മം ധരിയ്‌ക്കുന്നവരുടെ നെറ്റിയിലെ വിയര്‍പ്പ് ഭസ്മം വലിച്ചടുക്കും. തലവേദനയ്‌ക്ക് അതു നല്ല ഔഷധമത്രേ. ഇതിനാല്‍ തന്നെ അയ്യപ്പന്മാര്‍ ഭസ്മം ധരിയ്‌ക്കുന്നതിനാല്‍ അവര്‍ക്ക് തലവേദന വരാറില്ലത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.