Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരംകുത്തിയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 08:53 pm IST
in Samskriti

ശബരിപീഠത്തില്‍നിന്നും ഒരു കിലോമീറ്റര്‍ ചെന്നാല്‍ ശരംകുത്തിയിലെത്താം. കന്നി അയ്യപ്പന്മാര്‍ ഇവിടെ ശരക്കോല്‍ കുത്തി നമസ്‌കരിക്കും. സ്വാമിമാര്‍ നാളികേരം ഉടച്ച് കര്‍പ്പൂരാരതി നടത്തും. ഇത് ശബരിമല യാത്രയിലെ ആറാമത്തെ കോട്ടയാണ്.

ഉദയനനെയും സംഘത്തെയും വധിച്ചശേഷം പമ്പയിലെ വിജയാഘോഷവും ബലിതര്‍പ്പണവും കഴിഞ്ഞ് ധര്‍മശാസ്താ ക്ഷേത്ര പുനരുദ്ധാരണത്തിനായി പുറപ്പെട്ട അയ്യപ്പസ്വാമിയും ധര്‍മഭടന്മാരും ശബരിപീഠത്തിലെത്തി ശബരിയെയും മാതംഗമഹര്‍ഷിയെയും മറ്റു ഋഷീശ്വരന്മാരെയും രാമ-ലക്ഷ്മണന്മാരെയും മനസാ പൂജിച്ച് വിശ്രമിച്ചതിനുശേഷം ശരംകുത്തിയിലെത്തി ആയുധങ്ങളെല്ലാം ഉപേക്ഷിച്ചു. ഇതിന്റെ സ്മരണയ്‌ക്കായാണ് കന്നി അയ്യപ്പന്മാര്‍ എരുമേലിയില്‍നിന്നും കൊണ്ടുവരുന്ന ശരക്കോലുകള്‍ ഇവിടെ കുത്തിവയ്‌ക്കുന്നത്.

ആല്‍, സൃഷ്ടി സംഹാരമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പ്രതീകമാണ്. ”മൂലതോ ബ്രഹ്മരൂപായ, മധ്യതോ വിഷ്ണുരൂപിണേ, അഗ്രതോ ശിവരൂപായ, വൃക്ഷരാജായ തേ നമഃ” എന്നാണ് ആലിനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലുന്ന മന്ത്രം.

ഭൗതികമായ എല്ലാ സംരക്ഷണോപാധികളും സൃഷ്ടിസ്ഥിതി സംഹാരമൂര്‍ത്തികളുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച് ശാശ്വതമായ ബ്രഹ്മസ്വരൂപത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ് എന്നതിന്റെ സൂചനകൂടിയാണ് ശരക്കോല്‍ സമര്‍പ്പണം. അയ്യപ്പസ്വാമിയില്‍ സര്‍വവും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് ഭൗതികമായ സംരക്ഷണോപാധികളുടെ ആവശ്യമില്ലെന്നതിന്റെ തെളിവാണ് കന്നി അയ്യപ്പന്മാര്‍ മാത്രം ശരക്കോല്‍ കുത്തിയാല്‍ മതിയെന്ന ആചാരത്തിന്റെ അടിസ്ഥാനം.

സ്വാമിമാര്‍ ഇവിടെ നാളികേരമുടയ്‌ക്കുന്നത് ശരീരഭാവത്തെ ഉപേക്ഷിക്കുന്നതിന്റെ പ്രതീകമാണ്. കര്‍പ്പൂരം എരിഞ്ഞുതീര്‍ന്നാല്‍ സുഗന്ധമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. അന്തഃകരണത്തിലെ കാമന എരിഞ്ഞുതീര്‍ന്നാല്‍ സുഗന്ധമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഭക്തിയുടെ സുഗന്ധം മാത്രമേ ഉണ്ടാകൂ. അതായത് ജീവഭാവം ഒഴിഞ്ഞ് ഭക്തിയിലൂടെ ശാശ്വതമായ മുക്തി കൈവരിക്കുകയാണ് സ്വാമിമാരുടെ ലക്ഷ്യം.

വില്ല് പ്രണവമാണ്. ശരം ബുദ്ധിയും. ഏതിനെയാണോ ലക്ഷ്യമാക്കുന്നത് അത് ബ്രഹ്മമാണ്. ശരിയായ ലക്ഷ്യത്തിലേക്ക് എയ്തുകൊള്ളിക്കണം. ശരം ലക്ഷ്യത്തില്‍ തറയ്‌ക്കുന്നതുപോലെ ബുദ്ധി ലക്ഷ്യമായ ബ്രഹ്മത്തില്‍ ഏകീകരിച്ച് ഉറയ്‌ക്കണം. ആ ബ്രഹ്മത്തെ ലക്ഷ്യമാക്കി പ്രണവം ജപിക്കുന്നതിന്റെ പ്രതീകമായി വേണം ശരംകുത്തിയില്‍ ശരം നിക്ഷേപിക്കുന്നതിനെ കാണേണ്ടത്. ധര്‍മശാസ്താവ് മഹിഷി മര്‍ദ്ദനത്തിനുശേഷം, മഹിഷിയുടെ ഉടല്‍നിന്നും ഉത്ഭവിച്ച ദേവീസ്വരൂപമായ മാളികപ്പുറത്തമ്മ ധര്‍മശാസ്താവിനെ ഭര്‍ത്താവായി ലഭിക്കണമെന്ന് ആഗ്രഹിച്ചുവത്രെ. എന്നാല്‍ താന്‍ നിത്യബ്രഹ്മചാരിയാണെന്നും ഭക്തര്‍ക്ക് മുക്തി നല്‍കുന്നതിനാണ് ശബരിമലയില്‍ കുടികൊള്ളുന്നതെന്നും അറിയിച്ചു. കന്നി അയ്യപ്പന്മാര്‍ തന്നെ ദര്‍ശിക്കാന്‍ എത്താത്ത കാലത്ത് ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്ന് അറിയിച്ചുവത്രെ.

എന്നാല്‍ കന്നി അയ്യപ്പന്മാരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. ആല്‍ത്തറ ശരക്കോലുകളാല്‍ നിറയുന്നു. മകരസംക്രമ ഉത്സവവേളയില്‍ ഒരുദിവസം മാളികപ്പുറത്തമ്മ ശരംകുത്തി വന്ന് ശരക്കോല്‍ ദര്‍ശിച്ച് നിരാശയോടെ മടങ്ങുന്നതായി സങ്കല്പിച്ചുവരുന്നു.

സമ്പാദകന്‍: ബാലന്‍ പൂതേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.