Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഹനസമരങ്ങളുടെ സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 12:14 am IST
in Vicharam

 

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിമൂന്ന് മാര്‍ച്ച് 23ന് ശബരിമലയ്‌ക്കുസമീപം നിലയ്‌ക്കലില്‍ ഒരു കുരിശ് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ മറവില്‍ നിരവധി ഏക്കര്‍ സ്ഥലം കൈയ്യേറുകയും ചെയ്തു. കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാട് കരുണാകരന്‍ സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. 1983-ല്‍ ജൂലൈയില്‍ കുമ്മനം അറസ്റ്റ്‌ചെയ്യപ്പെട്ടു. പിന്നീട് പ്രൊഫ. എന്‍.പി. മന്മഥന്റെ മധ്യസ്ഥതയില്‍ സമരം ഒത്തുതീര്‍പ്പിലെത്തി.

അന്‍പത്തിമൂന്ന് ഹൈന്ദവ സംഘടനകളെ ഒന്നിപ്പിക്കുവാന്‍ നിലയ്‌ക്കല്‍ പ്രക്ഷോഭത്തിലൂടെ കുമ്മനത്തിന് കഴിഞ്ഞു.18 പടികള്‍ 18 മലകളുടെ പ്രതീകമാണെന്നും 18 മലകള്‍ ചേരുന്ന പൂങ്കാവനത്തില്‍ ദേവചൈതന്യം നിലനില്‍ക്കുന്നതിനാല്‍ പൂങ്കാവനത്തില്‍ ഒരു കയ്യേറ്റവും പാടില്ലെന്നും തത്വത്തില്‍ അംഗീകരിപ്പിക്കുവാന്‍ കുമ്മനത്തിന് കഴിഞ്ഞു.

ഹിന്ദുക്കള്‍ക്കൊരു നേതാവുണ്ടോ എന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചോദ്യത്തിന് ജനങ്ങള്‍ ഒരേസ്വരത്തില്‍ നല്‍കിയ മറുപടിയായിരുന്നു കുമ്മനം എന്ന ത്ര്യയ്യക്ഷരി.

1986-ല്‍ പോപ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ പൊതുസ്ഥലത്തുപണിത പാപ്പാവേദി സ്ഥിരം സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെതിരെ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ച് വിജയംകാണാന്‍ കുമ്മനത്തിന് കഴിഞ്ഞു. തകര്‍ന്നുകിടന്ന മംഗളാദേവിക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താനും അഗസ്ത്യകൂടത്തില്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ നടത്താനും കുമ്മനത്തിന്റ സംഘടനാശക്തിക്ക് കഴിഞ്ഞു.

മാറാട്ടെ കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സംഘര്‍ഷവും കേരളത്തെ സ്‌ഫോടനത്തിന്റെ വക്കിലെത്തിച്ചപ്പോള്‍ കുമ്മനം തന്റെ സമന്വയാത്മകമായ നിലപാടിലൂടെ കേരളത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസൗഹാര്‍ദ്ദത്തെ കാത്തുരക്ഷിച്ചു.

ആറന്മുള സമരം, വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയശേഷമാണ് ആരംഭിക്കുന്നത്. പ്രകൃതി സംരക്ഷണത്തെപ്പറ്റി സെമിനാറുകളും പ്രഭാഷണങ്ങളും മാത്രം നടക്കുന്ന കേരളത്തില്‍ അതിനെ ജനശക്തിയിലൂടെ നടപ്പിലാക്കുവാന്‍ കഴിഞ്ഞ പ്രായോഗികമതിയാണ് കുമ്മനം. സുഗതകുമാരി, എം.എ. ബേബി തുടങ്ങി ഒ.എന്‍.വി. കുറുപ്പുവരെയുള്ളവര്‍ കുമ്മനത്തിന്റെ രാജ്യസ്‌നേഹത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തു എന്നത് സഹനത്തിന്റെ കനല്‍വഴികള്‍ താണ്ടിയ കേരളത്തിന്റെ സമരനായകന് വൈകിയാണെങ്കിലും കിട്ടിയ അംഗീകാരമാണ്.

ആധുനിക കേരള സമൂഹത്തില്‍ എങ്ങനെ ഒരു ആദര്‍ശജീവിതം നയിക്കാനാകുമെന്ന് കുമ്മനം സ്വജീവിതത്തിലൂടെ കാട്ടിക്കൊടുത്തു.

കേളപ്പജിയും, എം.പി. മന്മഥനും, മാധവ്ജിയും, സ്വാമി ചിന്മയാനന്ദനും, സ്വാമി സത്യാനന്ദസരസ്വതിയും പകര്‍ന്നു നല്‍കിയ മൂല്യങ്ങളെ സാധകം ചെയ്‌തെടുത്ത യോഗാത്മക സപര്യയാണത്. ബിജെപിയുടെ അമരത്തേക്കു മാത്രമല്ല കേരള രാഷ്‌ട്രീയത്തിന്റെ അമരത്തേക്കാണ് ഈ ജനനായകന്‍ നിയമിതനാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.