Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്‍ ശ്രീധര്‍മ്മശാസ്താവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 08:18 pm IST
in Samskriti

അയ്യപ്പസ്വാമിയുടെ അവതാര കഥകള്‍ പലരൂപത്തിലും നാട്ടില്‍ കേള്‍ക്കുന്നുണ്ട്. പലനാട്ടിലും പലരീതിയിലാണ് സ്വാമിയുടെ കഥകള്‍. അതില്‍ ഒന്ന് കരിമലയില്‍ വന്‍ കാട്ടുകള്ളന്മാര്‍ തമ്പടിച്ചിരുന്നു. കരിമലയാകട്ടെ ആരും കടന്നു വരാത്ത വനമേഖലയായതിനാല്‍ അവര്‍ക്ക് ഏറെ സൗകര്യ പ്രദമായിരുന്നു. കാട്ടില്‍ നിന്ന് ഇടയ്‌ക്ക് നാട്ടില്‍ വരുന്നതുതന്നെ കൊള്ളചെയ്യുന്നതിന് വേണ്ടിമാത്രമാണ്. അങ്ങനെ പന്തളം കൊട്ടാരം അവരുടെ ലക്ഷ്യമായിരുന്നു. ഒന്നിലേറെ തവണ കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു അനുഭവം. ശ്രീധര്‍മ്മശാസ്താവാണ് അവരുടെ കുലദേവത. അതിനാലാണ് അവരുടെ ലക്ഷ്യം പിഴയ്‌ക്കുന്നതെന്ന് ആരോ പറഞ്ഞ് സംഘത്തലവനായ ഉദയനന്‍ മനസ്സിലാക്കി. എന്നാല്‍ ആശക്തിയെ നശിപ്പിയ്‌ക്കുകയാണ് അടുത്തനടപടിയെന്ന് അവര്‍എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. അങ്ങനെ ശബരിമലക്ഷേത്രത്തെ നശിപ്പിയ്‌ക്കുകയായിരുന്നു. പിന്നീട് ആകൊള്ള സംഘം ചെയ്തത്. അവിടെയുണ്ടായിരുന്ന ശാന്തിക്കാരനെ അവര്‍ വധിയ്‌ക്കുകയും ചെയ്തു.

അവിടുത്തെ ശാന്തിക്കാരന്റെ മകന്‍ അച്ഛനെ വധിച്ചവരെ നശിപ്പിയ്‌ക്കേണ്ടത് തന്റെ കടമയാണ് തിരിച്ചറിഞ്ഞു. ആകൊള്ള സംഘത്തെ നശിപ്പിയ്‌ക്കുന്നതിനായി പൊന്നമ്പലമേട്ടില്‍ കൊടും തപസ്സുചെയ്തു. ആയിടയ്‌ക്കാണ് പന്തളം കൊട്ടാരത്തില്‍ കൊള്ളക്കാര്‍ കയറുകയും അവിടെ ഉണ്ടായിരുന്ന പലതും കൊള്ളചെയ്തകൂട്ടത്തില്‍ ഒരു കന്യകയെ പിടിച്ചുകൊണ്ടുപോകുകയുമായായിരുന്നു. എങ്ങനെയോ കൊള്ളക്കാരുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പൊന്നമ്പലമേട്ടിലെ ബ്രാഹ്മണകുമാരന്‍ കരിമലയിലെത്തി അവരെ വകവരുത്തി ദുഃഖത്തിലാണ്ടിരുന്ന കന്യകയെ അവരില്‍ നിന്നും മോചിപ്പിയ്‌ക്കുകയും ചെയ്തു.

കുറെക്കാലത്തിനു ശേഷം പന്തളരാജകുമാരി ഒരു ഉണ്ണിയ്‌ക്ക് ജന്മംനല്‍കി. വിദ്യനേടേണ്ടകാലം വന്നപ്പോല്‍ പന്ത്രണ്ടു വയസ്സോടെപന്തളത്തേയ്‌ക്ക് ആകുമാരന്‍ എത്തിച്ചേര്‍ന്നു. ഇവിടെ വന്നെത്തിയ അതിതേജസ്സുള്ള കുമാരന്‍ നഷ്ടപ്പെട്ടെന്നുകരുതി കന്യകയുടെ പുത്രനാണെന്നുതിരിച്ചറിഞ്ഞപ്പോള്‍ കൊട്ടാരത്തിലുള്ളവര്‍ ആനന്ദാശ്രുപൊഴിച്ചു. ആ കുമാരനെ അയ്യപ്പാ എന്നു നീട്ടി വിളിച്ച് സന്തോഷം പങ്കുവച്ചു. അയ്യപ്പന്‍ എല്ലാത്തരത്തിലുള്ള പഠനങ്ങളും ഇക്കാലത്ത് നേടി. ഏറെ കാലം കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഉണ്ടായി അവരോടൊത്ത് പിറക്കാട്ടത്തി. അവിടെ ഉണ്ടായിരുന്ന ഉപ്പുകച്ചവടക്കാരനായിരുന്ന വാവരെ ജയിച്ചു. പിന്നീടയാളെ എരുമേലിയ്‌ക്ക് വിട്ടു. തണ്ണീര്‍ മുക്കത്തുള്ള ചിരപ്പന്‍അവിടെനിന്നും മൂപ്പനെ ജയിച്ചു. കുറച്ചു കാലം അവിടെ താമസിച്ചു. തുടര്‍ന്ന് യുവാക്കളില്‍ ചിലരെ എരുമേലിക്കയച്ചു.

വാവരുടെ ശരവും വാങ്ങി കാടുവഴി കിഴക്കോട്ടുവരണമെന്ന് പറഞ്ഞ് തീര്‍ചയാക്കി. എന്നാല്‍ അയ്യപ്പന്‍ ബാക്കി ശിഷ്യരുമായി പന്തളത്തുനിന്ന് വടക്കോട്ടുനീങ്ങി. അക്കാലത്ത് തനിയ്‌ക്കുനേരേ ഏറ്റുമുട്ടിയ തലപ്പാറമുണ്ടനെ അയ്യപ്പന്‍ വകവരുത്തുകയായിരുന്നു. പിന്നീട് ശബരിമല ക്ഷേത്രം പുതുക്കിപ്പണിത് കര്‍മ്മാദികള്‍ നടത്തിയ്‌ക്കാന്‍ പന്തളത്ത് കൊട്ടാരത്തില്‍ നിന്ന് വേണ്ട ഏര്‍പ്പാടുകള്‍ചെയ്തു. ക്ഷേത്രം പണിതീര്‍ന്ന് ശേഷം പന്തളരാജകുമാരന്‍ ശ്രീധര്‍മ്മശാസ്താവില്‍ വിലയം പ്രാപിയ്‌ക്കുകയായിരുന്നു. എന്ന ചിലകഥകളും പ്രചാരത്തില്‍ ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.