Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഗുരുതരമായ വീഴ്ചയെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 12:24 pm IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്റെ പദ്ധതിക ളുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച ഉണ്ടായതായി മുന്‍മേയറും കൗണ്‍സി ലറു മായ തോട്ടത്തില്‍ രവീ ന്ദ്രന്‍ അഭിപ്രാ യപ്പെ ട്ടു. കോര്‍പ്പറേഷനു മായി ബന്ധപ്പെട്ട ചില ഫയലുകളും വസ്തു വകകളുമായി ബന്ധ പ്പെട്ട രേഖകളും ഇല്ലെ ന്നും മുന്‍ മേയര്‍ നോട്ട് എഴുതിയിട്ടു ണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന ലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗ ത്തില്‍ നടന്ന ചര്‍ച്ചയി ലാണ് അദ്ദേഹം ഇക്കാ ര്യം ചൂണ്ടിക്കാട്ടിയത്. ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ സിവില്‍ വര്‍ക്കുകള്‍ നടത്തിയ കരാറുകാരന് പണം നല്‍കാത്തതിനെ ത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയും പലിശ സഹിതം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്ത അജണ്ട പരിഗണി ക്കുമ്പോഴാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ പ്രവര്‍ത്തി ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റ് ശരിയല്ല. വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഗൗരവതരമായ വിഷയമാണ്. കൂടുതല്‍ പരിശോധനകള്‍ ഇത്തരം കാര്യങ്ങളില്‍ വേണം. ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ സിവില്‍ വര്‍ക്കുകള്‍ നടത്തിയ കരാറുകാരന് 2,39,54,529 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചു. പലിശ, കോടതി ചെലവ് ഉള്‍പ്പെടെ 5,44,10,684 രൂപയാണ് ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ മീഡിയേഷനിലുടെ 5,20,00,00 രൂപ കരാറു കാരന്‍ കുറച്ചുകൊടു ത്തു. വീണ്ടും മീഡി യേഷന്‍ നടത്തിയതി ലൂടെ 4,92,00,00 രൂപ യാക്കി കരാറുകാരന്‍ കുറച്ചു നല്‍കി. ഈ തുക ഒരു വര്‍ഷത്തിനു ള്ളില്‍ 12 തുല്യഗഡു ക്കളായി നല്കാനും അതിന് കഴിയാത്ത പക്ഷം പ്രതിമാസം ഒന്‍ പത് ശതമാനം പലിശ സഹിതം നല്‍കാനു മാണ്തീരുമാനി ച്ചിരിക്കു ന്നത്. ഹൈ ക്കോടതി ഉത്തരവ് വന്ന് ഒരു മാസത്തി നകം ഒന്നാം ഗഡു നല്‍കണമെന്നും തുടര്‍ന്നുള്ള മാസ ങ്ങളില്‍ 20 ാം തിയ്യതി ക്കകം നല്‍കണമെ ന്നുമാണ് നിര്‍ദ്ദേശം. കരാറുകാരന് പണം നല്‍കണമെന്ന അജണ്ട യോഗം അംഗീകരിച്ചു. കരാറില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സംഖ്യ ചെലവായെന്നും എന്നാല്‍ ഇതു നല്‍കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഈ പ്രവര്‍ത്തി സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്‌ക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും മേയര്‍ സെക്ര ട്ടറിയോട് ആവശ്യപ്പെട്ടു. ഈ അജണ്ട പരിഗണിക്കുന്നതിനെതിരെയാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വിവാദ പരാമര്‍ശം ഉണ്ടായി. ചൂടേറിയ ചര്‍ച്ചക്ക് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.