Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഗുരുതരമായ വീഴ്ചയെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 12:24 pm IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്റെ പദ്ധതിക ളുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച ഉണ്ടായതായി മുന്‍മേയറും കൗണ്‍സി ലറു മായ തോട്ടത്തില്‍ രവീ ന്ദ്രന്‍ അഭിപ്രാ യപ്പെ ട്ടു. കോര്‍പ്പറേഷനു മായി ബന്ധപ്പെട്ട ചില ഫയലുകളും വസ്തു വകകളുമായി ബന്ധ പ്പെട്ട രേഖകളും ഇല്ലെ ന്നും മുന്‍ മേയര്‍ നോട്ട് എഴുതിയിട്ടു ണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന ലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗ ത്തില്‍ നടന്ന ചര്‍ച്ചയി ലാണ് അദ്ദേഹം ഇക്കാ ര്യം ചൂണ്ടിക്കാട്ടിയത്. ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ സിവില്‍ വര്‍ക്കുകള്‍ നടത്തിയ കരാറുകാരന് പണം നല്‍കാത്തതിനെ ത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയും പലിശ സഹിതം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്ത അജണ്ട പരിഗണി ക്കുമ്പോഴാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ പ്രവര്‍ത്തി ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റ് ശരിയല്ല. വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഗൗരവതരമായ വിഷയമാണ്. കൂടുതല്‍ പരിശോധനകള്‍ ഇത്തരം കാര്യങ്ങളില്‍ വേണം. ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ സിവില്‍ വര്‍ക്കുകള്‍ നടത്തിയ കരാറുകാരന് 2,39,54,529 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചു. പലിശ, കോടതി ചെലവ് ഉള്‍പ്പെടെ 5,44,10,684 രൂപയാണ് ആവശ്യപ്പെട്ടത്. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ മീഡിയേഷനിലുടെ 5,20,00,00 രൂപ കരാറു കാരന്‍ കുറച്ചുകൊടു ത്തു. വീണ്ടും മീഡി യേഷന്‍ നടത്തിയതി ലൂടെ 4,92,00,00 രൂപ യാക്കി കരാറുകാരന്‍ കുറച്ചു നല്‍കി. ഈ തുക ഒരു വര്‍ഷത്തിനു ള്ളില്‍ 12 തുല്യഗഡു ക്കളായി നല്കാനും അതിന് കഴിയാത്ത പക്ഷം പ്രതിമാസം ഒന്‍ പത് ശതമാനം പലിശ സഹിതം നല്‍കാനു മാണ്തീരുമാനി ച്ചിരിക്കു ന്നത്. ഹൈ ക്കോടതി ഉത്തരവ് വന്ന് ഒരു മാസത്തി നകം ഒന്നാം ഗഡു നല്‍കണമെന്നും തുടര്‍ന്നുള്ള മാസ ങ്ങളില്‍ 20 ാം തിയ്യതി ക്കകം നല്‍കണമെ ന്നുമാണ് നിര്‍ദ്ദേശം. കരാറുകാരന് പണം നല്‍കണമെന്ന അജണ്ട യോഗം അംഗീകരിച്ചു. കരാറില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സംഖ്യ ചെലവായെന്നും എന്നാല്‍ ഇതു നല്‍കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഈ പ്രവര്‍ത്തി സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്‌ക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും മേയര്‍ സെക്ര ട്ടറിയോട് ആവശ്യപ്പെട്ടു. ഈ അജണ്ട പരിഗണിക്കുന്നതിനെതിരെയാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വിവാദ പരാമര്‍ശം ഉണ്ടായി. ചൂടേറിയ ചര്‍ച്ചക്ക് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.