Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പകല്‍ വീടുകള്‍ വ്യാപകമാക്കണം: വി.കെ ബീരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 09:28 pm IST
in Pathanamthitta

പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി പകല്‍ വീടുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയമിക്കപെട്ട റെഗുലേറ്ററി ബോര്‍ഡിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്‍ പത്തനതിട്ടയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

വലിയ മുതല്‍ മുടക്കില്ലാതെ ഓരോ ഗ്രാമമങ്ങളിലും ഇത് സാധ്യമാകും. അംഗന്‍വാടികളെ മാതൃകയാക്കാം. ചില സ്ഥലങ്ങളിലെ അംഗന്‍വാടികളില്‍ കുട്ടികള്‍ തീരെ കുറവാണ്. അവിടെ മുതിര്‍ന്നവര്‍ക്ക് വന്നു സമയം ചിലവഴിക്കാം. ബി പി എല്‍ ലിസ്റ്റില്‍ പെടുന്നവര്‍ക്ക് സൗജെന്യമായി ഭക്ഷണ സൗകര്യവും നല്‍കേണ്ടതാണ്. ധാരാളം അംഗന്‍വാടികളില്‍ നിലവില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. അത് പ്രേയോജനപെടുത്തണം. അതിനു സര്‍ക്കാര്‍ വലിയ തോതില്‍ പണം മുടക്കേണ്ടതില്ല. ദുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടി പത്തനതിട്ടയില്‍ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം. പരാതികള്‍ ഏറെയുണ്ട്. ഇവ പരിഹരിക്കുന്നതിനാവശ്യമായ നിയമങ്ങളും നിലവിലുണ്ട്. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയെര്‍ സിറ്റിസണ്‍ ആക്റ്റ് 2007 എന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം മുതിര്‍ന്നവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യം വെച്ചുള്ളതാണ്. പക്ഷെ ഇതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കോ പൊതുജനങ്ങള്‍ക്കോ ശരിയായ ധാരണയില്ല. ഈ നിയമത്തെ പറ്റി ഉദ്യോഗസ്ഥരില്‍ അവബോധം സൃഷ്ടിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ചു കൊച്ചിയില്‍ ഒരു വര്‍ക്ഷോപ്പ് നടത്താനും ആലോചിക്കുന്നു. സംസ്ഥാന ജില്ലാ ഗ്രാമ തലങ്ങളില്‍ ഈ നിയമത്തെ ക്കുറിച്ച് വ്യാപകമായ പ്രചരണം നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. അത് പാലിക്കപെടുന്നില്ല. പരാതികള്‍ പരിഹരിക്കേണ്ടത് എവിടെ എന്ന് മുതിര്‍ന്നവക്കറിയില്ല. കളക്ടര്‍, എസ്. പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൗരന്മാരുടെ വിഷയങ്ങളില്‍ അതതു സമയത്ത് അടിയന്തിരമായി ഇടപെടണമെന്ന ഉത്തരവ് പാലിക്കപെടുന്നില്ല. ഓരോ പരാതിയുടെയും വിവരം പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണം. മാസത്തില്‍ ഒരിക്കലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം അതാതു വീടുകളില്‍ ചെന്ന് പോലീസ് സ്ഥിതി ഗെതികള്‍ ആരായണം. അത് ജില്ലാ കളക്ടരെയും, പോലീസ് മേധാവിയും അറിയിക്കുകയും വേണം. നിയമം ഇങ്ങനെയാണെങ്കിലും അത് പാടെ അവഗണിക്കുകയാണ്

മുതിര്‍ന്നവര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ലഭിക്കുന്ന പരാതികളില്‍ 3 മാസത്തിനകം തീരുമാനം എടുത്തിരിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത് . എന്തെങ്കിലും മതിയായ കാരണം ഉണ്ടെങ്കില്‍ പരമാവധി ഒരു മാസം കൂടി ലഭിക്കും. 4 മാസത്തില്‍ കൂടുതല്‍ താമസമുണ്ടായെങ്കില്‍ അതിനു വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കേസിന്റെ നൂലാമാലകള്‍ നോക്കാതെ സ്വോഭാവിക നീതി നടപ്പിലാക്കണം. അതിനാണ് ഉദ്യോഗസ്ഥര്‍ മുന്‍തൂക്കം നല്‍കേണ്ടത്.

ജില്ലയിലെ ഉദ്യോഗസ്ഥ മേധാവികളെ ഇന്നത്തെ സിറ്റിങ്ങില്‍ വിളിച്ചതാണ്. ചിലര്‍ മാത്രമാണ് പങ്കെടുത്തത്. ഇന്ന് നടക്കുന്നത് 8 ആമത്തെ ജില്ലാ സിറ്റിങ്ങാണ്. എല്ലാ ജില്ലകലുളും സിറ്റിങ്ങുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇന്നലെ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് വി കെ ബീരാന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.