Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം : സ്ഥാനത്തിനായി വടംവലി ശക്തമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:45 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഭരണാനുകൂല അധ്യാപക സംഘടനക്കകത്ത് വടംവലി ശക്തമെന്ന് സൂചന. കഴിഞ്ഞ 7 നാണ് സിന്‍ഡിക്കേറ്റിലെ 11 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായത്. കണ്ണൂര്‍ സര്‍വ്വകാലാശാല സിന്‍ഡിക്കേറ്റ് അംഗമാകാനായി ഭരണാനുകൂല അധ്യാപക സംഘടനയിലെ നിരവധി പേര്‍ രംഗത്തെത്തിയതായാണ് അറിയുന്നത്. ഇതാണ് പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമന ലിസ്റ്റ് ഗവര്‍ണ്ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് തടസ്സമായി മാറിയിരിക്കുന്നതെന്നറിയുന്നു. നാലു വര്‍ഷമാണ് സിന്‍ഡിക്കേറ്റിന്റെ കാലാവധി. ഏതാനും മാസം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഡീനുകള്‍ മാത്രമാണ് നിലവില്‍ ഉളളത് ഇവരുടെ കാലാവധി തീരാന്‍ നാലുവര്‍ഷമുളളതിനാല്‍ ഇവര്‍ അംഗങ്ങളായി തുടരും. സിന്‍ഡിക്കേറ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സിലര്‍ക്കാണ് തീരുമാനങ്ങളെടുക്കാനുളള അധികാരം. എന്നാല്‍ സിന്‍ഡിക്കേററ് രൂപീകരണം വൈകിയാല്‍ പല നിയമ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കാനും വൈസ് ചാന്‍സിലര്‍ക്ക് തനിച്ച് തീരുമാനം എടുക്കാന്‍ നിയമ പ്രകാരം സാധ്യമല്ല. നാക്ക് അക്രഡിറ്റേഷനു വേണ്ടിയുളള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടയില്‍ സിന്‍ഡിക്കേറ്റ് രൂപീകരണം വൈകിയാല്‍ തിരിച്ചടിയാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുളള പല സിന്‍ഡിക്കേറ്റ് അംഗങ്ങളും വീണ്ടും സ്ഥാനത്തെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനു പുറമേ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നമുസ്ലീംലീഗ് ഉള്‍പ്പെടെയുളള ഘടകക്ഷികളിലെ പല സംഘടനകളിലെ അധ്യാപകരും സിന്‍ഡിക്കേറ്റ് അംഗത്വം അവകാശപ്പെട്ട് രംഗത്തെത്തിയാതായി സൂചനയുണ്ട്. ചുരുക്കത്തില്‍ 11 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഭരണമുന്നണിക്കകത്ത് വിലിയ കീറാമുട്ടിയായി മാറിയിട്ടുണ്ട്.

സര്‍വ്വകാലാശാലകളുടെ ഭരണത്തിനായി വിദ്യാഭ്യാസ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും ഭരണപരിചയവുമുളള വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെടണമെന്നാണ് നിയമമെങ്കിലും എല്ലായ്‌പ്പോഴും സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളിലെ ഘടകകക്ഷികളുടെ അനുഭാവികളായ പ്രഫസര്‍മാരായ അധ്യാപകരാണ് സംസ്ഥാനത്തെ സിന്‍ഡിക്കേറ്റുകളുടെ മെമ്പര്‍മാരായി എത്താറുളളത്. അതുകൊണ്ടു തന്നെ പലപ്പോഴും ഭരണ കക്ഷിയനുകൂല തീരുമാനങ്ങളാണ് സര്‍വ്വകലാശാലയില്‍ നടപ്പാക്കപ്പെടാറുളളത്. ഇത് പലപ്പോഴും യൂണിവേഴ്‌സിറ്റിയിലെ ഭരണ -പ്രതിപക്ഷ അധ്യാപക അനധ്യാപകര ജീവനക്കാരും വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെ പേരില്‍ സംഘര്‍ഷവും വാദ പ്രതിവാദങ്ങളും പതിവാണ്. അംഗങ്ങളുടെസിന്‍ഡിക്കേറ്റ് രൂപീകരണം വൈകിയാല്‍ സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും വിദ്യാര്‍ത്ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റി വിതരണം എന്നിവയെ ഉള്‍പ്പെടെ പരോക്ഷമായി ബാധിക്കലാകും ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.