Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൃഷിക്ക് കളമൊരുക്കി അപ്പര്‍കുട്ടനാട് ഇടമഴയില്‍ മനംനൊന്ത് നെല്ല് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:30 pm IST
in Pathanamthitta

തിരുവല്ല: ഒരിടവേളയ്‌ക്ക് ശേഷം മഴവീണ്ടും കനത്തതിന്റെ ആശങ്കയിലാണ് അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. ഒട്ടുമി ക്ക പാടശേഖരങ്ങളിലും നവംബര്‍ അവസാനത്തോടെ വിത്തിറക്കിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വി ത്തുകള്‍ നശിച്ചുപോയതാണ് കര്‍ഷകര്‍ ക്ക് തിരിച്ചടിയായത്. മഴ അല്പം ശമിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വിത്ത് വിതച്ചെങ്കിലും രണ്ടുദിവസമായി തുടര്‍ന്ന് പെയ്യുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതുമൂലം പാടശേഖരങ്ങളില്‍ കയറിയ മഴവെള്ളം വറ്റിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. ഇനിയും മഴകനത്താല്‍ വീണ്ടും വിത്ത് നശിച്ചുപോകാന്‍ ഇടയാക്കും. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തിന് ഇടയാക്കും.

ഇപ്പോള്‍ വിത്തുവിതച്ച പാടങ്ങളിലെ വിളവെടുപ്പ് വൈകുമെന്നതും കര്‍ഷകരെ വിഷമവൃത്തത്തിലാക്കുന്നണ്ട്. ഡിസംബറില്‍ വിതയ്‌ക്കുന്ന പാടങ്ങളില്‍ ഏപ്രില്‍ അവസാനത്തോ ടെയേ നെല്ല് പൂര്‍ണ്ണമായ വളര്‍ ച്ചയിലെത്തു. കൊയ്‌ത്ത് ആരംഭിക്കേണ്ട മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സാധാരാണയായി ഉണ്ടാകുന്ന വേനല്‍മഴ കര്‍ഷകര്‍ക്ക് ഏറെ ദുരിതംവിതയ് ക്കാറുണ്ട്. 2007ലും 2008ലും ഇത്തരത്തില്‍ വന്‍കൃഷിനാശം ഈ മേഖലയില്‍ ഉണ്ടായിരുന്നു.

വിത്തുവിതച്ച പാടത്ത് വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് വെള്ളംവറ്റിച്ച് നിരണത്തെ ചി ല പാടങ്ങളില്‍ വീണ്ടും വിത്തറക്കിയിരുന്നു. എടയോടിച്ചെമ്പ് എ-ബി പാടങ്ങളില്‍ ഇറക്കിയ വിത്തുകള്‍ ഒന്നടങ്കം നശിച്ചുപോയിരുന്നു. എടയോടിചെമ്പ് 1-2 പാടശ്ശേഖരങ്ങളിലെ 200 ഏക്കറില്‍ വിതച്ച വിത്തുകളും 15 ദിവസത്തിനുള്ളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് നശിച്ചിരുന്നു. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. 8000 കിലോ വിത്ത് വീണ്ടും എത്തിച്ചാണ് വെള്ളംകയറിയ പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയത്. പാടശേഖരങ്ങളില്‍ കയറിയ വെള്ളം പൂര്‍ണമായി ഇറങ്ങിയാല്‍ മാത്രമേ ഞാറ് നടാനാകൂ.

ജില്ലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങര പഞ്ചായത്തില്‍ 1500 ഏക്കറിലധികം പാടങ്ങളിലാണ് ഇത്തവണ കൃഷിയിറക്കാന്‍ വൈകിയത്. പെരിങ്ങരയില്‍ പടവിനകം എ-ബി, കൈപ്പുഴാക്ക, വേങ്ങല്‍ എന്നീ പാടശേഖരങ്ങളില്‍ രണ്ടാഴ്ചമുമ്പ് വിത്തിറക്കിയെങ്കിലും അപ്രതീക്ഷിതമായി മഴഉണ്ടായത് മഴതിരിച്ചടിയായി. വളവനാരി, ചാത്തങ്കരി, കൂരച്ചാല്‍, വടവടി, കോടങ്കരി തുടങ്ങിയ വലിയപാടങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.

മേഖലയിലെ പലഭാഗത്തും ഇപ്പോഴും കൃഷിയിറക്കാന്‍ വയ്യാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മഴവെള്ളം പൂര്‍ണമായി പുറത്തുപോകാതെ പോളമൂടിയ അവസ്ഥയിലാണ്. വരുംദിവസങ്ങളില്‍ വെള്ളംകയറിയ പാടങ്ങളിലെ വറ്റിക്കല്‍പ്രക്രീയ പൂര്‍ത്തിയാക്കും.

തുലാവര്‍ഷം ശമിക്കാത്തതുമൂലം പമ്പയില്‍ വെള്ളം ഉയര്‍ന്നുനില്‍ക്കുന്നതാണ് പാടങ്ങ ള്‍ തോര്‍ന്ന് കൃഷിക്ക് സജജ്മാകാന്‍ വൈകുന്നത്. ഇതോടൊപ്പം കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാന്‍ അധികൃതര്‍ക്ക് കഴിയാതിരിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കര്‍ഷകയോഗങ്ങളോ വിലയിരുത്തലുകളോ നടന്നില്ല. കൂലിസംബന്ധിച്ചും കൊയ്‌ത്തുയന്ത്രം എത്തിക്കുന്നത് സംബന്ധിച്ചും ഒരറിയിപ്പുമുണ്ടായില്ല. മഴ ഇനിയും കനക്കാതിരുന്നാല്‍ ഡിസംബര്‍ ആദ്യപകുതിയോടെ വിളവിറക്കല്‍ പ്രക്രീയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും പാടശേഖരസമിതിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.