Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനസമ്പര്‍ക്ക പരിപാടി: രണ്ട് ലക്ഷം അപേക്ഷകള്‍ക്ക് പരിഹാരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 02:09 pm IST
in Kollam

കൊല്ലം: പാവപ്പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ വലിയ ആശ്വാസം ലഭിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം (കരുതല്‍ 2015) പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമാകാതെ നിലച്ചമട്ടില്‍.

ഉദ്യോഗസ്ഥര്‍ നിസാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുകയാണെന്നാണ് പരാതി. മന്ത്രിസഭാ തീരുമാനമുണ്ടാകേണ്ടതും ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ യഥേഷ്ടം ലഭിക്കാത്തതുമായ ധാരാളം അപേക്ഷകള്‍ക്ക് ഇന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജനസമ്പര്‍ക്കത്തിനായി ആകെ 3.76 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ രണ്ടുലക്ഷത്തിലേറെ അപേക്ഷകളും ഒരു തീരുമാനവുമാകാതെ ജില്ലാ ആസ്ഥാനങ്ങളില്‍ കെട്ടിവച്ചിരിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.

തുച്ഛമായ പെന്‍ഷന്‍ വാങ്ങുന്നവരുടെയും തൊഴിലിനായി കാത്തിരിക്കുന്നവരുടെയും ചികിത്സാസഹായങ്ങളുടെയും പാവപ്പെട്ടവന്റെ ജീവല്‍പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതുമായ മറ്റ് അടിയന്തിര പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന അപേക്ഷകളാണ് ജനസമ്പര്‍ക്കം-കരുതല്‍ 2015ല്‍ ധാരാളമായി ഉള്ളത്.

മുഖ്യമന്ത്രി അവിടെവച്ച് പരിഹരിച്ചതിന്റെ ബാക്കി അപേക്ഷകള്‍ അതാത് ജില്ലാ കളക്‌ട്രേറ്റുകളില്‍ ഉദ്യോഗസ്ഥരെ ഇവയെല്ലാം കൂടി ഏല്‍പ്പിക്കുകയായിരുന്നുവത്രെ. ഇവയെല്ലാം ഓഫീസ് പിന്നാമ്പുറത്ത് കൂട്ടികെട്ടിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയാണത്രെ.

ആറ് മാസം കഴിഞ്ഞിട്ടും പകുതിയില്‍ കൂടുതല്‍ അപേക്ഷകള്‍ക്കും ഇുവരെ പരിഹാരം ഉണ്ടായിട്ടില്ല. കൂടുതല്‍ നടപടിക്കായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചെന്നും മറുപടി വന്നിട്ടില്ല എന്നും മറുപടി പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷകരായ ജനങ്ങളെ നിത്യവും വട്ടം കറക്കുകയുമാണ്. മന്ത്രിസഭ കൂടി പരിഹരിക്കേണ്ടതും ഉന്നത ഉദ്യോഗസ്ഥര്‍ നോക്കേണ്ടതുമായ ധാരാളം അപേക്ഷകളാണ് കമ്പ്യൂട്ടറുകളില്‍ നിറഞ്ഞുകിടക്കുന്നത്. ലഭിച്ച പരാതികളെല്ലാം ഓണ്‍ലൈന്‍ ആക്കിയിട്ടുള്ളതിനാല്‍ ഒന്നും നഷ്ടപ്പെടാന്‍ സാധ്യതയില്ല. എല്ലാ പരാതികള്‍ക്കും പോസിറ്റീവായ സമീപനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും നാളിതുവരെ അവശേഷിക്കുന്ന പരാതികള്‍ക്ക് പരാഹാരമുണ്ടായിട്ടില്ല.

അഞ്ചുമാസത്തിനകം അടുത്ത ഇലക്ഷന്‍ കൂടി വരുമ്പോള്‍ ഈ കൊടുത്ത അപേക്ഷകളും നോക്കുകുത്തികളാകും. ഏപ്രില്‍ 20ന് തിരുവനന്തപുരത്ത് ആരംഭിച്ച് ജൂണ്‍ 16ന് പാലക്കാട്ട് അവസാനിച്ച കരുതല്‍ 2015 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 101.87 കോടി ധനസഹായം നല്‍കിയതും 165 പദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയിലെ പഴഞ്ചന്‍ ഉത്തരവുകള്‍ 45 ഓളം പുതുക്കി ഇറക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ 1,78,744 പരാതികള്‍ നേരിട്ടും 1,98,028 പരാതികള്‍ ഓണ്‍ലൈനായും ലഭിച്ചവയാണ്. അതില്‍ 1,28,176 പരാതികള്‍ പരിഹരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.