Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരുണാമയനാണ് സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 07:43 pm IST
in Samskriti

നാട്ടില്‍നിന്ന് ഒരുബസ്സ് ശബരിഗിരീശദര്‍ശനത്തിന് പോകുന്നു. അവര്‍ക്കൊപ്പം മലചവിട്ടാന്‍ മോഹം. റിട്ടയര്‍ചെയ്തശേഷം രണ്ടേ രണ്ടു തവണയാണ് മലയ്‌ക്ക്‌പോയത്. ഇത്തവണ ഓര്‍ക്കാപ്പുറത്താണ് അവസരം വന്നത്. കാരണം മകനും ഭാര്യയും മക്കളുടെ അടുത്തേയ്‌ക്ക് പോയിരിയ്‌ക്കയാണ്. ആരുടേയും അനുവാദം തേടേണ്ടതില്ല. അപ്പോഴാണ് അയല്‍വീട്ടിലെ കുമാരന്‍ മലയ്‌ക്ക്‌പോകുന്നതിന് വ്രതം ആരംഭിച്ചത്. എനിക്ക് എന്തിനും ഒരു സഹായിയായി അവനാണ്. മക്കള്‍ യാത്രയായതുതന്നെ അവനെ എല്ലാകാര്യവും പറഞ്ഞേല്‍പ്പിച്ചാണ്. ഇതുതന്നെ അവസരം നൊല്‍മ്പ് നോക്കാന്‍തുടങ്ങി. പോകുന്നതിന്റെ നാലുദിവസം മുമ്പാണ് കുമാരനൊരു മുടക്കം വന്നത്. അമ്മയുടെ വകയിലാരോമരിച്ചു.

എന്റെ യാത്രമുടക്കിയില്ല. അമ്പലക്കാരോടെപ്പം കെട്ടുനിറച്ചു ദര്‍ശനത്തിനിറങ്ങി. പമ്പയില്‍നിന്ന് മലചവിട്ടുമ്പോള്‍ കൂട്ടത്തിലുള്ളവരോടു പറഞ്ഞു. ഞാന്‍ പതുക്കയേവരൂ സന്നിധാനത്തില്‍ മാളികപ്പുറത്തിന്റെ ഗോപുരത്തിന്റെ സമീപത്ത് പത്ത് മണിയോടെ എത്താം, അവിടെ കണ്ടാല്‍മതി. ഈഉറപ്പിന്മേല്‍ എല്ലാവരും കയറ്റം തുടങ്ങി. പതുക്കെപതുക്കെ ഞാനും ശരണം വിളിച്ചു കയറി. യാത്ര അത്ര എളുപ്പമല്ലെന്ന് ഉറപ്പായി. ഒരുമണിക്കൂറുകൊണ്ട് അധികദൂരമൊന്നും എത്തിയില്ല.അയ്യപ്പനെ വിളിച്ചുകൊണ്ടിരുന്നു. ഇനി കൂട്ടുകാരോടു പറഞ്ഞ സമയത്തിന് സന്നിധാനത്ത് എത്തില്ല എന്നു ഉറപ്പായി.

നടത്തംതുടങ്ങി എന്റെ ബുദ്ധിമുട്ട്കണ്ടപ്പോള്‍ ഒരു മണികണ്ഠന്‍ സഹായത്തിന് വന്നു. ആദ്യം കുറച്ച് ഗ്ലൂക്കോസ് തന്നു. അതോടെ ക്ഷീണമെല്ലാം അകന്നു. പിന്നെ കെട്ട് വാങ്ങി എന്റെ കൈപിടിച്ച് നടക്കാന്‍ തുടങ്ങി. അതിവേഗം എന്നുതന്നെ പറയാം. തിരക്കില്‍ കൂടെ എന്നെ പറഞ്ഞ സമയത്ത് സന്നിധാനത്ത് എത്തിച്ചു. പതിനെട്ടാംപടിയുടെ താഴെ എത്തും വരെ ആ മണികണ്ഠന്‍ ഒപ്പം ഉണ്ടായിരുന്നു. ആ പള്ളിക്കെട്ട് എന്നെ ഏല്‍പ്പിച്ച് എന്റെകാലുതൊട്ട് വന്ദിച്ച് യാത്രയായി. എനിയ്‌ക്ക് തിരിച്ചൊരു നന്ദിപോലും പറയാന്‍ സമയം തന്നില്ല.

നാളികേരം ഉടച്ച് പൊന്നു പതിനെട്ടാം പടിചവുട്ടി ശ്രീകോവിലിനകത്തെ ആപല്‍ബാന്ധവനെ തൊഴുത് പറഞ്ഞ സമയത്ത് മാളികപ്പുറത്ത്‌ചെന്നപ്പോള്‍ കൂട്ടുകാര്‍ ആരും തന്നെ വന്നിട്ടില്ല. ഒന്നരമണിക്കൂര്‍ പിന്നെയും കഴിഞ്ഞാണ് അവരെല്ലാം വന്നത്. നടപ്പന്തലില്‍ വല്ലാത്ത തിരക്കായതിനാല്‍ താമസിച്ചു. കുറേനേരം ക്യൂവില്‍പ്പെട്ടു അവര്‍ പറഞ്ഞു. അപ്പോഴാണ് ഒരുസ്വാമി എന്നോടു ചോദിച്ചത് ”പെരിയസ്വാമിയ്‌ക്ക് ക്യൂവൊന്നും കിട്ടിയില്ലേ? എങ്ങനെ ഇത്രപെട്ടെന്ന് എത്തി” ഞാന്‍ ആപൊന്നിന്‍ ശ്രീകോവില്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ആ സ്വാമിയുള്ളപ്പോള്‍ നമുക്ക് എല്ലാം നിസ്സാരം. കരുണാമയനാണ് സ്വാമി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.