Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താലൂക്ക് ആശുപത്രി ഫാര്‍മസിയില്‍ ജീവനക്കാരില്ല; രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 03:57 pm IST
in Kollam

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗികള്‍ക്ക് മരുന്നെടുത്തു നല്‍കാന്‍ മതിയായ ജീവനക്കാരില്ല.

ജീവനക്കാരില്ലാത്തതിനാല്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം മിക്ക ദിവസങ്ങളിലും ഉച്ചയോടെ നിലയ്‌ക്കുകയും ചെയ്യുന്നു. ഇതുമൂലം ഈ ധര്‍മ്മാശുപത്രിയില്‍ ദിനംപ്രതി എത്തുന്ന നൂറുകണക്കിന് പാവപ്പെട്ടവര്‍ ദുരിതമനുഭവിക്കുന്നു.

രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയിലെ ഫാര്‍മസിയുടെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ എട്ടു പേരുടെയെങ്കിലും സേവനം അനിവാര്യമാണ്.

നാലുപേരാണ് ഇവിടെ ഉണ്ടായിരുന്നത്. അതിലൊരാളെ ശബരിമല ഡ്യൂട്ടിക്ക് അയച്ചതിനാല്‍ അംഗസംഖ്യ മൂന്നായി ചുരുങ്ങി. ഇതിലൊരാളാവട്ടെ നെടുമണ്‍കാവ് സിഎച്ച്‌സിയില്‍ നിന്നും താല്‍ക്കാലികമായി വന്നു പോകുന്നതാണ്.

ആശുപത്രി വികസന സമിതി ഫാര്‍മസിയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും ശമ്പളം കുറവായതിനാല്‍ അവരെല്ലാം ജോലി മതിയാക്കി മടങ്ങിയിരുന്നു. താല്ക്കാലിക ജീവനക്കാര്‍ പിരിഞ്ഞുപോയിട്ട് ആറുമാസത്തില്‍ അധികമായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫാര്‍മസിയുടെ സ്റ്റോര്‍കീപ്പറുടെയും സ്റ്റോര്‍ സൂപ്രണ്ടിന്റേയും തസ്തികകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ജോലികളും ഇപ്പോള്‍ ഉള്ള ജീവനക്കാര്‍ ചെയ്യേണ്ടസ്ഥിതിയാണ്. ഇതുമൂലം മരുന്നുവിതരണത്തിന് കാലതാമസം നേരിടുന്നു.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിലെ കുറവാണ് പലരും ഈ ജോലിക്ക് വരാത്തതെന്നും പറയുന്നു. 7500 രൂപയില്‍ താഴെയാണ് എച്ച്എംസി ഇവര്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. സ്വകാര്യമെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കിയാല്‍ 10,000രൂപയില്‍ അധികം ശമ്പളം ലഭിക്കുമെന്നാണ് പിരിഞ്ഞുപോയ താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നത്. ശരാശരി രണ്ടായിരത്തോളം പേര്‍ ഇവിടെ ചികിത്സ തേടി ദിനംപ്രതി എത്തുന്നുണ്ട്. അഞ്ഞൂറോളം പേര്‍ കിടത്തിചികിത്സക്കും വിധേയരാണ്. ജീവനക്കാരുടെ കുറവു നിമിത്തം യഥാസമയം മരുന്നു ലഭിക്കാത്തതല്ല പുറത്തുനിന്നും വന്‍വിലയ്‌ക്ക് മരുന്നു വാങ്ങേണ്ടുന്ന സ്ഥിതിയാണ്. രാവിലെ ആശുപത്രിയില്‍ എത്തുന്ന രോഗി ഒരുമണിക്കൂറോളം ക്യൂവില്‍ നിന്നാണ് ഒപി ടിക്കറ്റ് വാങ്ങുന്നത്. ഇതുമായി ഡോക്ടറെ കാണുവാന്‍ പിന്നേയും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഇതിനുശേഷം കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയാല്‍ അവിടേയും ഏറെസമയം കാത്തു നില്‍ക്കേണ്ടി വരും. ചുരുക്കത്തില്‍ ഏഴിന് ആശുപത്രിയില്‍ എത്തുന്ന രോഗി ഇവിടെ നിന്നും മടങ്ങണമെങ്കില്‍ ഉച്ചയ്‌ക്ക് രണ്ടുകഴിയുന്ന സ്ഥിതിയാണ്. ചുരുക്കത്തില്‍ പനിയുമായി എത്തുന്നവര്‍ക്ക് മലമ്പനിയുമായി മടങ്ങേണ്ട സ്ഥിതിയാണ്.

വൃദ്ധരും സ്ത്രീകളുമാണ് ഏറെ വലയുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ടശേഷം മരുന്നുവാങ്ങുവാന്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുമ്പോള്‍ പകുതി തളര്‍ന്നുവീഴുന്ന കാഴ്ചയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവാണ്. താമസിയാതെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരുമെന്നും ഫാര്‍മസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ബിജു.ബി.എല്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.