Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സിപിഎം ആഹ്വാനം വെറുതെയായി; സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 01:30 pm IST
in Malappuram

മലപ്പുറം: സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന സിപിഎം ആഹ്വാനം അണികളാരും ചെവികൊണ്ടില്ല, പരിപാടിയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഹൈന്ദവഐക്യം ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇന്നലെ മലപ്പുറത്തേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് ജനങ്ങള്‍. രാവിലെ പത്ത് മണിക്ക് തന്നെ സമ്മേളന വേദിയായ ടൗണ്‍ഹാളും പരിസരവും പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. പൊന്നാനി, എടപ്പാള്‍, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം യൂണിയനുകളുടെ കീഴിലുള്ള ശാഖകളിലെ പ്രവര്‍ത്തകര്‍ മാത്രമാണെത്തിയത്. സമത്വമുന്നേറ്റ നായകന്‍ വെള്ളാപ്പള്ളി നടേശന്‍ വേദിയിലേക്ക് എത്തിയതിന് ശേഷവും ആളുകള്‍ വന്നുകൊണ്ടിരുന്നു. ടൗണ്‍ഹാളിന്റെ മുറ്റത്തായിരുന്നു വേദി ഒരുക്കിയിരുന്നത്. നൂറുകണക്കിന് ആളുകള്‍ ഹാളിനുള്ളിലും ഉണ്ടായിരുന്നു. ഇവിടെ പ്രത്യേക സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ മുന്നേറ്റ യാത്രയെ സ്വീകരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ പ്രവര്‍ത്തകരില്‍ ആവേശം ചൊരിഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം മുന്നേറ്റ യാത്രയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ പരിപാടിയില്‍ പങ്കെടുക്കരുതെന്നായിരുന്നു ആഹ്വാനം. എന്നാല്‍ അതൊന്നും ആരും വകവെച്ചില്ലെന്നതാണ് സത്യം.

മലയോരമേഖലയിലെ എസ്എന്‍ഡിപിക്കാരായ സിപിഎം അനുഭാവികളുടെ വീടുകളില്‍ നേതാക്കന്മാര്‍ നേരിട്ടെത്തിയാണ് നിര്‍ദ്ദേശം നല്‍കിയത്. സമീപകാലം വരെ സിപിഎമ്മിന്റെ പ്രധാന വോട്ടുബാങ്കായിരുന്നു എസ്എന്‍ഡിപി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് എസ്എന്‍ഡിപി സ്വീകരിച്ചത്. കേരളമൊട്ടാകെ ഇത് പ്രതിഫലിക്കുകയും ഫലമുണ്ടാകുകയും ചെയ്തു. ബിജെപി-എസ്എന്‍ഡിപി സഖ്യത്തില്‍ തട്ടി നിലമ്പൂരില്‍ സിപിഎം തകര്‍ന്നടിഞ്ഞിരുന്നു. സിപിഎം കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിയ സഖ്യത്തെ പരിഭ്രാന്തിയോടെയാണ് സിപിഎം നോക്കികാണുന്നത്. എടക്കരയിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം അഴിച്ചുവിട്ടപ്പോള്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും എസ്എന്‍ഡിപിക്കാരാണ്. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ എസ്എന്‍ഡിപിക്കിടയില്‍ സിപിഎം വിരുദ്ധത ഒന്നുകൂടി ശക്തമാകുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സമത്വമുന്നേറ്റ യാത്രയില്‍ നിന്ന് പരമാവധി ആളുകളെ അകറ്റി നിര്‍ത്തുകായെന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. പക്ഷേ പരാജയപ്പെട്ടു. സമത്വമുന്നേറ്റ യാത്രയുടെ ശക്തിയില്‍ തങ്ങളുടെ പാരമ്പര്യ വോട്ടുകള്‍ കൂടി കൈവിട്ടുപോകുമോയെന്ന ഭയമായിരുന്നു സിപിഎമ്മിന്. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അവഗണിക്കാന്‍ കൂടി തുടങ്ങിയതോടെ ഭയം ഇരട്ടിയായി. സമത്വമുന്നേറ്റ യാത്രയുടെ ശോഭ നശിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടത്തിയത്. മലയോര ഗ്രാമങ്ങളില്‍ ജനറല്‍ സെക്രട്ടറിക്കും യോഗത്തിനുമെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു പക്ഷേ എല്ലാം വെറുതെയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.