Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വകാര്യറിസോര്‍ട്ടിലെ യുവാവിന്റെ മുങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 11:24 pm IST
in Thiruvananthapuram

തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇതു സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ആനയറയിലെ ആര്‍ടെക് ദീപം ഫഌറ്റിലെ 2-ഇ യില്‍ താമസിച്ചിരുന്ന പുരജിത്തിന്റെ (33) മരണത്തെക്കു

പുരജിത്തിത്ത്‌

റിച്ചാണ് ബന്ധുക്കള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ടി.പി. സെന്‍കുമാറിനെ സമീപിക്കാനൊരുങ്ങുന്നത്. 14ന് നാലു മണിയോടെയാണ് പൂവാറിലെ ഐസ് ലോ ഡി കോ കോ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ നീന്താനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.

പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളം ശ്വാസകോശത്തില്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് പുരജിത്തിന്റെ മരണമെന്ന് വ്യക്തമാക്കുന്നു. നന്നായി നീന്താനറിയാവുന്ന പുരജിത്ത് എങ്ങനെ മുങ്ങിമരിച്ചെന്നാണ് ബന്ധുക്കളുടെ സംശയം. മദ്യപാനശീലമില്ലാത്ത ആളാണ് പുരജിത്ത്. പോസ്റ്റുമോര്‍ട്ടത്തിലും മദ്യത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. മാത്രമല്ല നീന്താനിറങ്ങിയ സ്വിമ്മിംഗ് പൂളില്‍ പരമാവധി ആഴം ഏഴര അടിയാണ്. അഞ്ചര അടിയിലധികം പൊക്കമുള്ള പുരജിത്ത് ഇവിടെ മുങ്ങിമരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല ഈ റിസോര്‍ട്ടില്‍ ലൈഫ് ഗാര്‍ഡുകളോ അപകടം സംഭവിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മുമ്പും ഇവിടെ രണ്ട് ദുരൂഹ മരണങ്ങള്‍ നടന്നതായാണ് വിവരം.

സ്റ്റാര്‍ യൂണിയന്‍ ഡോയി ഇക്കി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ട്രെയിനിംഗ് വിഭാഗം മാനേജരായി ജോലി ചെയ്യുകയായിരുന്നു പുരജിത്ത്. ഈ സ്ഥാപനത്തിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പുരജിത്ത് അന്ന് റിസോര്‍ട്ടിലെത്തിയത്. 18 പേരടങ്ങിയ സംഘം പരിശീലനം കഴിഞ്ഞ് മടങ്ങാനിരിക്കവെയാണ് സംഭവം. നീന്താനിറങ്ങി വെള്ളത്തില്‍ മുങ്ങിയ പുരജിത്തിനെ രക്ഷിക്കാനായി റിസോര്‍ട്ട് ജീവനക്കാരോട് സഹായം തേടിയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

എന്നാല്‍ അപകടമുണ്ടായി മിനിട്ടുകള്‍ക്ക് ശേഷമാണ് ലൈഫ് ബോയിയുമായി റിസോര്‍ട്ടുകാര്‍ എത്തുന്നത്. കരയ്‌ക്കെത്തിച്ച പുരജിത്തിന് പ്രാഥമികശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാര്‍ പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആയുര്‍വേദ ഡോക്ടറാകട്ടെ തനിക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുകയും ചെയ്തു.

അവസാനം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ റിസോര്‍ട്ടുകാരുടെ അനാസ്ഥയാണെന്നും അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് പരാതിയുമായി ഡിജിപിയെ സമീപിക്കുന്നതെന്നും പുരജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.