Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അസൗകര്യങ്ങളുടെ നടുവില്‍ അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:03 pm IST
in Pathanamthitta

പത്തനംതിട്ട: അസൗകര്യങ്ങളുടെ നടുവിലും അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റൊരുങ്ങി.

തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതോടെ ദിനംപ്രതി നൂറുകണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തനംതിട്ടയിലെത്തുന്നത്. എന്നാല്‍ ഇക്കുറി പത്തനംതിട്ടയിലെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളേയും അയ്യപ്പഭക്തരേയും എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയിലാണ് ജീവനക്കാരും തീര്‍ത്ഥാടകരും. നിലവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പുതുക്കിപ്പണിയുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ നഗരസഭാ ബസ് സ്റ്റാന്റിലൊരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിലെ ബസുകള്‍ പോലും പാര്‍ക്കുചെയ്യാനിടമില്ലാത്ത ഇവിടെ തീര്‍ത്ഥാടകരേയും കൊണ്ട് വാഹനങ്ങളെത്തുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുമെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. നിലവിലെ നഗരസഭയുടെ താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ 30 ബസ്സുകള്‍ മാത്രമേ പാര്‍ക്കുചെയ്യാനാകൂ. മണ്ഡല മകരവിളക്ക് ഉത്സവക്കാലം ആരംഭിക്കുന്നതോടെ രാത്രിമുഴുവന്‍ വിവിധയിടങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇവിടെ വന്നുപോകുന്നതിനാല്‍ ഇത്രയും ബസ്സുകള്‍ പോലും സ്റ്റാന്റില്‍ പാര്‍ക്കുചെയ്യാനാവില്ല. ഇതിന് പുറമേ വിവിധ ഡിപ്പോകളില്‍ നിന്നായി പത്തനംതിട്ട -പമ്പ സര്‍വ്വീസ് നടത്തുന്നതിനായി കൂടുതല്‍ ബസ്സുകള്‍

പത്തനംതിട്ടയിലെത്തും. ഇന്നലെ മാത്രം പത്തുബസ്സുകളാണ് പത്തനംതിട്ട ഡിപ്പോയ്‌ക്കായി ലഭിച്ചത്. ഇനിയും അഞ്ചു ബസ്സുകള്‍കൂടി ഇന്നെത്തും. ആവശ്യമെന്ന് കണ്ടാല്‍ ഏത് സമയവും കൂടുതല്‍ ബസ്സുകള്‍ ലഭിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. രാത്രികാല പാര്‍ക്കിംഗിന് സ്ഥലമില്ലാതായതോടെ റിംഗ് റോഡിന്റെ വശങ്ങളില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനാണ് പദ്ധതി. ഇതിനായി ജില്ലാ കളക്ടര്‍ക്കും പോലീസിനും കത്തുനല്‍കി കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. മണ്ഡലക്കാലത്ത് പതിനഞ്ചു ബസ്സുകളും മകരവിളക്ക് ഉത്സവക്കാലത്തേക്ക് 25 ബസ്സുകളുമാണ് ഡിപ്പോയ്‌ക്ക ലഭിക്കുന്നത്.

സാധാരണ ദിവസങ്ങളില്‍ പമ്പയിലേക്ക് ഇരുപതിലേറെ ട്രിപ്പുകള്‍ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാറുണ്ട്. തിരക്കുള്ള ദിവസങ്ങളിലിത് 30 ഉം 35 ഉം ആയി മാറും. ഇതിന് പുറമേയാണ് മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടതടവില്ലാതെ അയ്യപ്പഭക്തരേയും കൊണ്ട് കെഎസ്ആര്‍ടിസി ബസ്സുകളെത്തുന്നത്.

ബസ്സുകള്‍ പാര്‍ക്കുചെയ്യാനും സ്റ്റാന്റില്‍ വന്ന് യാത്രക്കാരെ ഇറക്കിതിരിച്ചുപോകാനും ബുദ്ധിമുട്ടുന്നതിനൊപ്പം ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കാനും ബുദ്ധിമുട്ടാകും. മുന്‍കാലങ്ങളില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഭക്തജനസംഘടനകള്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും അന്നദാനവും നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി അതിനുള്ള സ്ഥല സൗകര്യവും ലഭിക്കാനിടയില്ല.

നിലവിലെ കെഎസ്ആര്‍ടിസി സ്റ്റാന്റ് കുണ്ടുംകുഴിയുമായി മഴപെയ്താല്‍ കുളമായി മാറുന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ തീര്‍ത്ഥാടനക്കാലത്തിന് തൊട്ടുമുമ്പ് കുഴികളില്‍ മെറ്റല്‍ നിറച്ച് അറ്റകുറ്റപണികള്‍ ഒരുവിധമാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനക്കാലത്തെങ്കിലും സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഒരു ഭാഗം കൂടി കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും അയ്യപ്പഭക്തര്‍ക്കുമായി മാറ്റിവെച്ചാല്‍ ഒരു പരിധിവരെ നിലവില്‍ തീര്‍ത്ഥാടകരുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.