Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:55 pm IST
in Kozhikode

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ പെരുകുമ്പോഴും ഇത്തരക്കാരെ നിരീക്ഷിക്കാന്‍ സംവിധാനമില്ലാതെ പോലീസ്. കക്കോടി മുക്കിലെ അന്യസംസ്ഥാനക്കാരുടെ താമസസ്ഥലത്തു നിന്നും ബോഡോ ഭീകരന്‍ പിടിയിലായതോടെ ജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളെ അല്പം ഭീതിയോടെയാണ് നോക്കുന്നത്. അന്യസംസ്ഥാനക്കാരെകുറിച്ചുള്ള കൃത്യമായ കണക്കുപോലും പോലീസിന്റെ പക്കല്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബോഡോ ഭീകരന്‍ ദിന്‍ഗ പോലീസിന്റെ പിടിയിലായിട്ടും അന്യസംസ്ഥാനക്കാരെ നിരീക്ഷിക്കാന്‍ കാര്യമായ നടപടികളൊന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പതിനാറാം ബറ്റാലിയന്‍ കമാന്‍ഡന്റുമായ ദിന്‍ഗ നിര്‍മ്മാണത്തൊഴിലാളിയുടെ രൂപത്തിലായിരുന്നു അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ ഒളിവില്‍ കഴിഞ്ഞത്. തീവ്രവാദ സംഘടനകളില്‍പെട്ടവരും, പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ജില്ലയിലെ അന്യസംസ്ഥാനക്കാരുടെ കൃത്യമായ കണക്ക് പോലും ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

തൊഴിലാളി സംഘടനകളുടെ കണക്കു പ്രകാരം ജില്ലയില്‍ ഒരു ലക്ഷത്തിനടുത്ത് അന്യസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ പോലീസിന്റെ കയ്യിലുള്ള അന്യസംസ്ഥാനക്കാരുടെ എണ്ണം വെറും എണ്ണായിരത്തോളം മാത്രമാണ്. 2014 മുതലുള്ള കണക്കാണ് ഇത്. സ്ഥാപന ഉടമകളുടെ നിസ്സഹകരണം മൂലമാണ് കണക്കെടുപ്പ് പാളാന്‍ കാരണമെന്നാണ് പോലീസ് വിശദീകരണം. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളും, അവരെ സംബ ന്ധിച്ച വിവരങ്ങളും കൃത്യമാണെന്ന് ഇവരെ തൊഴിലാളികളായി വിതരണം ചെയ്യുന്ന ഏജന്റുമാര്‍ ഉറപ്പുവരുത്തണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്. പോലീസ് ആവശ്യപ്പെടുന്നപക്ഷം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തൊഴിലാളികള്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖകള്‍ എല്ലാം കൃത്യമാണോ എന്ന് ഉറപ്പുവരുത്താനുള്ള നടപടികളൊന്നും പോലീസ് ഇതുവരെ കൈക്കൊണ്ടിട്ടില്ല.

അടുത്തിടെ ജില്ലയില്‍ നടന്ന പല കേസുകളിലെയും പ്രതികള്‍ അന്യസംസ്ഥാനതൊഴിലാളികളായിരുന്നു. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവാത്തവിധം രൂപസാദൃശ്യമുള്ള ഇളയ സഹോദരന്റെ തിരിച്ചറിയല്‍ രേഖകളുമായാണ് ദിന്‍ഗ കേരള ത്തിലേക്ക് കടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സഹോദരന്റെ തിരിച്ചറിയല്‍കാര്‍ഡും പാന്‍കാര്‍ഡുമാണ് ദിന്‍ഗ താമസിച്ച കക്കോടി മുക്കിലെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത്. കരസേനയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കുന്ന കൊടും കുറ്റവാളികളുടെ പട്ടികയി ലുള്‍പ്പെട്ടയാള്‍ അന്യസംസ്ഥാന തൊഴിലാളികളിലൊരാളായി സാധാരണക്കാരന്റെ രൂപവും ഭാവവുമായി കോഴിക്കോട് കഴിഞ്ഞുകൂടിയത് പോലീസി നെയും ഇന്റലിജന്‍സിനെയും ഞെട്ടിച്ചിരുന്നു. ഇത്തരത്തില്‍ പല കുറ്റവാളികളും അന്യസംസ്ഥാനക്കാ ര്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് വിവരമുണ്ടെങ്കിലും പോലീസ് ഇതിനെതിരെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി കളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നും തന്നെ നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഭീകരരും കുറ്റവാളികളും കേരളത്തെ ഒളിത്താവളമാക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പോലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും പരിശോധന പോലും നടക്കാറില്ല. ഇതും ഇത്തരത്തിലുള്ളവര്‍ക്ക് അനുകൂല സാഹചര്യമൊ രുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

India

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

പുതിയ വാര്‍ത്തകള്‍

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.