Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫണ്ട് വിനിയോഗത്തിലെ വീഴ്ച കലക്ടറേറ്റ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പി.കെ.ശ്രീമതി എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 06:23 pm IST
in Kannur

കണ്ണൂര്‍: എംപി ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ ജില്ല പിന്നില്‍. ജില്ലാ കലക്ടറേയും ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തി പി.കെ.ശ്രീമതി എംപി രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം പി.കെ.ശ്രീമതി എംപി കേവലം 4.29 ശതമാനം മാത്രമാണ് എംപി ഫണ്ട് ചെലവഴിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റ് വിഭാഗം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല രാജ്യത്തെ 543 എംപിമാരില്‍ എം.പി.ഫണ്ട് ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പിറകിലാണ് കണ്ണൂര്‍ എംപിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിന്റെ രാഷ്‌ട്രീയ രംഗത്ത് നിറഞ്ഞു നിന്ന എംപി സ്വന്തമായി ലഭിച്ച ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിച്ചില്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിവിധ കോണുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിന് തടയിടാനാണ് താനല്ല ഉത്തരവാദിയെന്നും ജില്ലാ കലക്ടറുള്‍പ്പെടെയുളള ഭരണ പദ്ധതി നിര്‍വ്വണ ഉദ്യോഗസ്ഥരാണ് യഥാസമയം ഫണ്ട് വിനിയോഗിക്കാത്തതിന് ഉത്തരവാദിയെന്ന വാദവുമായി എംപിക്ക് പത്രസമ്മേളനം നടത്തി രംഗത്തു വരേണ്ടി വന്നത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച സിപിഎം ഇതര എംപിമാര്‍ക്കെതിരെ എംപിഫണ്ട് വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ലോക്‌സഭയിലേക്കുളള മത്സര സമയത്ത് എംപിയും സിപിഎം വ്യാപകമായി ഉയര്‍ത്തിയിരുന്നു. കണ്ണൂരിന്റെ വികസന കാര്യത്തില്‍ ഇവിടെ നിന്നും ജയിച്ചു പോകുന്ന ഇടത്-വലത് ജന പ്രതിനിധികള്‍ ഒന്നും ചെയ്യുന്നില്ലെന്നതിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റ് വിഭാഗത്തിന്റെ പുതിയ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ 2014 ജൂണ്‍ മുതല്‍ 2015 ഒക്‌ടോബര്‍ വരെയുളള ഒന്നര വര്‍ഷക്കാലത്തിനിടയില്‍ 11.25 കോടി രൂപയുടെ പദ്ധതികള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും 2016 മാര്‍ച്ച് വരെ 10 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതെന്നും എംപി പറഞ്ഞു. 7.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്നും 3.36 കോടി രൂപയുടെ 60 പ്രോജക്ടുകള്‍ ക്ക് ഭരണാനുമതിക്കായി കലക്ടറുടെ മുന്നിലുണ്ടെന്നും എംപി പറഞ്ഞു. ഫണ്ട് വിനിയോഗത്തില്‍ കാലതാമസം വന്നു എന്നത് ശരിയാണെന്നും ഇത് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കാലതാമസവും വീഴ്‌ച്ചയും മൂലമാണെന്നും എംപി പറഞ്ഞു. പല പദ്ധതികള്‍ക്കും അംഗീകാരം നല്‍കി കഴിഞ്ഞു. എന്നാല്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം നേരിടുകയാണ്. ചില പദ്ധതികളുടെ നിര്‍വ്വഹണം കഴിഞ്ഞിട്ടും ഫണ്ട് കൈമാറിയിട്ടുമില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന്റെ കണക്കില്‍ 4.29 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുളളൂവെന്ന് കണക്കു വന്നതെന്നും എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ 3 കോടി 37.9 ലക്ഷം രൂപ ഫണ്ടില്‍ നിന്നും അനുവദിച്ചു കഴിഞ്ഞുവെന്നും ഇത് 17 ശതമാനത്തോളം വരുമെന്നുമാണ് എംപിയുടെ വാദം.

ചുരുക്കത്തില്‍ കണ്ണൂര്‍ എംപിയുടെയും എംപി പ്രതിനിധീകരിക്കുന്ന സിപിഎമ്മിന്റെയും വികസനം വെറും പ്രഖ്യാപനം മാത്രമാണെന്ന് വ്യക്തമാവുകയാണ്. എംപിയെന്ന നിലയില്‍ വികസനപദ്ധതികളൊന്നും ചെയ്യാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുകയാണ് പി.കെ.ശ്രീമതി എന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ കണക്കുകള്‍. സംസ്ഥാന സര്‍ക്കാരിന്റേയും ബിജെപി സര്‍ക്കാറിന്റെയും പല പദ്ധതികളും പ്രഖ്യാപനങ്ങളും കണ്ണൂരിലും പരിസരപ്രദേശങ്ങളിലും നടപ്പിലാക്കി വരുമ്പോള്‍ അതൊക്കെ തന്റെ നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എംപി എന്ന നിലിയില്‍ കണ്ണൂര്‍ എംപി ചെയ്തിട്ടുളളതെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കേണ്ട പി.കെ.ശ്രീമതി താന്‍ എംപി എന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.