Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗീതയെ രാജ്യം ഏറ്റുവാങ്ങി

Janmabhumi Online by Janmabhumi Online
Oct 27, 2015, 12:29 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ബധിരയും മൂകയുമായ പെണ്‍കുട്ടി ഗീത(24)യെ ഭാരതം ഏറ്റുവാങ്ങി. ചുവപ്പും വെള്ളയും കലര്‍ന്ന സല്‍വാര്‍ ധരിച്ചെത്തിയ ഗീതയെ ദല്‍ഹി വിമാനത്താവളത്തില്‍ ഭാരത വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പം മാധ്യമങ്ങളെ കണ്ട ഗീത വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിച്ചു. ഗീതയെ ഇത്രയും കാലം സംരക്ഷിച്ച് തിരികെ ഏല്‍പ്പിച്ച പാക്കിസ്ഥാനുള്ള സമ്മാനമായി അബദ്ധത്തില്‍ ഭാരതത്തിലെത്തപ്പെട്ട റംസാനെന്ന ബാലനെ പാക്കിസ്ഥാനിലേക്ക് മടക്കിയയക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഗീതയെ ഇത്രയും കാലം സംരക്ഷിച്ച പാക്കിസ്ഥാനിലെ സന്നദ്ധസംഘടനയായ ഈദി ഫൗണ്ടേഷന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഈദി ഫൗണ്ടേഷന് ഒരു കോടി രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്കുകള്‍ കൊണ്ട് പറയാവുന്നതിലും അപ്പുറമാണ് ഈദി ഫൗണ്ടേഷന്‍ ചെയ്തതെന്നും ദയാവായ്പിന്റെ അപ്പോസ്തലന്മാരാണ് ഈദി ഫൗണ്ടേഷനെന്നും മോദി പറഞ്ഞു.  ഗീതയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഗീതയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ആശ്ചര്യകരമായി അനുഭവപ്പെട്ടതായും പറഞ്ഞു.

എന്നാല്‍ ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ടെത്തിയവരെ തിരിച്ചറിയാന്‍ ഗീതയ്‌ക്കായില്ല. ഇവര്‍ തന്നെയാണോ യഥാര്‍ത്ഥ രക്ഷിതാക്കളെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി ഗീതയുടേയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയവരുടേയും രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ ഗീത വിസമ്മതിച്ചതിനാല്‍ ഡിഎന്‍എ ഫലം വരുന്നതു വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ ഇന്‍ഡോറില്‍ ഗീതയെ പാര്‍പ്പിക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി ഗീതയെ തിരികെ നല്‍കിയ പാക് നടപടികളെയും സുഷമാ സ്വരാജ് അഭിനന്ദിച്ചു.

ഇതിനിടെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെത്തപ്പെട്ട പാക് ബാലന്‍ മുഹമ്മദ് റംസാനെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരത സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പതിനഞ്ചുകാരനായ റംസാന്‍ ഇപ്പോള്‍ ഭോപ്പാലിലെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാനില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ഒരുക്കിയ ഒരു ഡ്രോണ്‍ അസംബ്ലിങ്ങ് കേന്ദ്രം (ഇടത്ത്) മൊസ്സാദിന്‍റെ ലോഗോ (വലത്ത്)
World

സ്വപ്നങ്ങളില്‍ മാത്രം സാധ്യമാവുന്ന ചാരപ്രവര്‍ത്തനമാണ് മൊസ്സാദ് ഇറാനില്‍ നടത്തിയത്…ജീവന്‍ പണയം വെച്ചുള്ള ദൗത്യം

Kerala

ഹൈക്കോടതി ജഡ്ജിമാര്‍ക്കായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

World

വീണ്ടും പാകിസ്ഥാന്റെ ജാഫര്‍ എക്സ് പ്രസിന് നേരെ ആക്രമണം; ബോംബ് സ്ഫോടനത്തില്‍ ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി; പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മി?

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

പുതിയ വാര്‍ത്തകള്‍

മോഷണ ശ്രമത്തിനിടെ വിശന്നു, ഹോട്ടലിലെ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ശ്രമിച്ച് പിടിയിലായി

‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പദ്ധതി

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലം

എതെങ്കിലും വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങളെന്ന് എം. സ്വരാജ്

തെരുവുനായ ആക്രമണത്തെ ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

വാഹന പാര്‍ക്കിംഗിനെ ചൊല്ലി കൊല്ലം കളക്ടറേറ്റ് വളപ്പില്‍ അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തിയവരും തമ്മില്‍ സംഘര്‍ഷം

അന്ന് മോദിയ്‌ക്ക് വേണ്ടി ഇടതുപക്ഷത്ത് പൊളിച്ചടുക്കി ; ഇന്ന് ‘ യു ആര്‍ ദി ബെസ്റ്റ്‌, ഞാനും നിങ്ങളെ പോലെ ആകാന്‍ ശ്രമിക്കുന്നു ‘ എന്ന് മോദിയോട് മെലോണി

അർഹരായ ഹിന്ദുക്കളെയടക്കം ഒഴിവാക്കി 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തി മമതസർക്കാരിന്റെ ഒബിസി സംവരണ പട്ടിക ; സ്റ്റേ ചെയ്ത് കൽക്കട്ട ഹൈക്കോടതി

നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനുളള ഇടതു വലതു മുന്നണികളുടെ ശ്രമം നടക്കില്ല-രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies