Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നീരണിയാതെ മലപ്പനംകോട് കുടിവെള്ളപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:25 pm IST
in Thiruvananthapuram

രണ്ടു വര്‍ഷം മുമ്പ് മലപ്പനംകോട് സ്ഥാപിച്ച
പൊതു ടാപ്പുകളിലൊന്ന് നശിച്ച നിലയില്‍

വിളപ്പില്‍ശാല: ദീര്‍ഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി ഒരു നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കുടിനീരിനായി നെട്ടോട്ടമോടുന്ന മലപ്പനംകോട്ടുകാര്‍ക്ക് ജില്ലാപഞ്ചായത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ ഇനിയും നീരണിയാതെ ശേഷിക്കുന്നു. മഴക്കാലത്തു പോലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുന്ന കാരോട് വാര്‍ഡിലെ മലപ്പനംകോട് പ്രദേശത്ത് 2013 ലാണ് ജില്ലാ പഞ്ചായത്ത് 29 ലക്ഷംരൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2014 ല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മലപ്പനംകോട് ജംഗ്ഷനില്‍ സ്ഥാപിച്ച പബ്ലിക് ടാപ്പു തുറന്ന് സ്പീക്കര്‍ ജനങ്ങളോട് പറഞ്ഞു ഇതാണു കുടിവെള്ളമെന്ന്. അതിനു ശേഷം ഇന്നു വരെ മലപ്പനംകോട്ടുകാര്‍ ആ പൈപ്പു വഴി കുടിവെള്ളം വരുന്നത് കണ്ടിട്ടില്ല.

കാവിന്‍പുറം പ്ലാന്റില്‍ നിന്ന് പൈപ്പ് ലൈന്‍ നീട്ടിയാണ് മലപ്പനംകോട് കുടിവെള്ളപദ്ധതി ആരംഭിച്ചത്. പുറ്റുമ്മേല്‍കോണം, കുണ്ടാമൂഴി, മണ്ണാംകോണം, മലപ്പനംകോട് തുടങ്ങി നാലുകിലോമീറ്റര്‍ ദൂരം ജലവിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൂന്ന് എംഎല്‍ഡി സംഭരണശേഷി മാത്രമുള്ള കാവിന്‍പുറം പ്ലാന്റില്‍ നിന്ന് മലപ്പനംകോട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുകയെന്നത് ഒരിക്കലും സാധിക്കില്ലെന്ന് വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ നിര്‍മാണവേളയില്‍ തന്നെ പറഞ്ഞിരുന്നു. പൊതുവെ ഉയര്‍ന്ന പ്രദേശമാണു മലപ്പനംകോട്. കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള ജലവിതരണ പൈപ്പുകള്‍ക്കെല്ലാം ഇരുപത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. മലപ്പനംകോട് കുന്നിന്മുകളിലേക്ക് വെള്ളം എത്തണമെങ്കില്‍ ശക്തമായ സമ്മര്‍ദത്തില്‍ ജലം പമ്പുചെയ്യണം. അങ്ങനെ പമ്പിംഗ് നടത്തിയാല്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ മറ്റ് പൈപ്പുകള്‍ അമിതസമ്മര്‍ദത്താല്‍ പൊട്ടും. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തിയാണു വാട്ടര്‍അതോറിറ്റി പദ്ധതിയോട് വിയോജിച്ചത്. എന്നാല്‍ കാരോട് വാര്‍ഡ് മെമ്പര്‍ സോദരനും ജില്ലാപഞ്ചായത്തംഗം എം.ആര്‍. ബൈജുവും ചേര്‍ന്ന് പൈപ്പ് ലൈന്‍ നീട്ടല്‍ നടപടിയുമായി മുന്നോട്ടു പോയി. ജനപ്രതിനിധികളുടെ വാശിക്കുമുന്നില്‍ ഒടുവില്‍ വാട്ടര്‍ അതോറിറ്റിക്ക് വഴങ്ങേണ്ടി വന്നു.

ഒരിക്കലും കുടിവെള്ളം നല്‍കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും മലപ്പനംകോട്ടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഉദ്ഘാടന ദിവസം കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള മുഴുവന്‍ പൈപ്പു ലൈനുകളും അടച്ച് ഒരു ദിവസത്തേക്ക് മലപ്പനംകോട് മേഖലയില്‍ വെള്ളമെത്തിച്ചു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് പൂട്ടിയ പൈപ്പ് പിന്നീട് ഒരിക്കലും തുറന്നില്ല. പ്രദേശത്ത് അമ്പതുമീറ്റര്‍ ഇടവിട്ട് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. വെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ടാപ്പുകള്‍ മിക്കതും തകര്‍ത്തു.

മലപ്പനംകോട് ഭാഗത്ത് പല വീടുകളിലും വലിയ ടാങ്കുകളില്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പാറകൂട്ടങ്ങള്‍ നിറഞ്ഞ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കാന്‍ കഴിയില്ല. പ്രദേശത്ത് പൈപ്പ്‌ലൈനിനു പകരം ഒരു കുഴല്‍കിണര്‍ നിര്‍മിച്ചു നല്‍കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.