Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്‌കളങ്കനായ വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:17 pm IST
in Samskriti

സുഗ്രീവന്‍ വേഗം രാമസമീപത്തെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. രാക്ഷസന്മാര്‍ മായാവികളാണെന്നും, ചതിയന്മാരായ അവരെ കൊന്നുകളയുന്നതിനുള്ള അനുവാദം തരണമെന്നും സുഗ്രീവന്‍ അപേക്ഷിച്ചു. സുഗ്രീവവാക്യങ്ങള്‍ ശ്രവിച്ച ശ്രീരാമന്‍ സമീപവര്‍ത്തികളായ വാനരനായകന്മാരുടെ അഭിപ്രായം ആരാഞ്ഞു. വിഭീഷണനെ പെട്ടെന്ന് വിശ്വസിക്കരുതെന്നും പരീക്ഷിച്ചറിഞ്ഞശേഷം മാത്രമേ ഉചിതമായ തീരുമാനമെടുക്കാവൂ എന്ന് അംഗദന്‍ അഭിപ്രായപ്പെട്ടു. ഒരുപക്ഷെ രാവണന്‍ ചാരനെ അയച്ച് പരീക്ഷിച്ചു നോക്കുകയായിരിക്കും എന്നായിരുന്നു ശരഭന്‍ അഭിപ്രായപ്പെട്ടത്. രാവണാനുജന്‍ ശങ്കനീയനാണെന്ന് ജാംബവാനും.

വിഭീഷണനെ വിളിച്ച് പരീക്ഷിച്ചു നോക്കണമെന്ന് മൈന്ദനും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളൊന്നും ഹനുമാനു പിടിച്ചില്ല. പരീക്ഷണവും മറ്റും ഉചിതമല്ലെന്നായിരുന്നു മാരുതിയുടെ അഭിപ്രായം. രാവണനാല്‍ നിഷ്‌കാസിതനായ വിഭീഷണന്‍ ശരണം യാചിച്ചുവന്നത് ദേശകാലാനുരൂപമാണെന്നും വിഭീഷണന്റെ പ്രസന്നവദനം അയാളുടെ നിഷ്‌കളങ്കതയെയാണ് സൂചിപ്പിക്കുന്നതെന്നും രാമന്റെ ബാലിവധം സുഗ്രീവാഭിഷേകം മുതലായ ബലപരാക്രമങ്ങള്‍ കേട്ടറിഞ്ഞ് രാജ്യകാംക്ഷിയായ വിഭീഷണന്‍ ബുദ്ധിപൂര്‍വ്വം രാമസമീപത്തെത്തിയതാകാമെന്നും ഹനുമാന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

എല്ലാവരുടേയും അഭിപ്രായപ്രകടനങ്ങള്‍ കേട്ടശേഷം രാമന്‍ പ്രതിവചിച്ചു.

മിത്രഭാവേന സമ്പ്രാപ്തം ന ത്യജേയം കഥഞ്ചന

ദോഷോ യദ്യപി തസ്യ സ്യാത് സതാമേതദഗര്‍ ഹിതം (യുദ്ധകാണ്ഡം 18:3)

മിത്രഭാവത്തോടെ എന്റെ അരികില്‍ വന്നവനെ അവന്‍ ദോഷം ചെയ്യുന്നവനായാല്‍ കൂടി അവനെ ഞാന്‍ ഒരിക്കലും കൈവെടിയുകയില്ല; സജ്ജനങ്ങളാചരിക്കുന്ന രീതി അതാണ്.

ഇത്‌കേട്ട് സുഗ്രീവന്‍ വീണ്ടും എതിര്‍ത്തു. ഇവന്‍ ദുഷ്ടനായാലും ശിഷ്ടനായാലും രാക്ഷസനാണ്. സ്വന്തം ജ്യേഷ്ഠനെ ഉപേക്ഷിച്ചു വന്ന ഇവനെ അപരിത്യാജ്യനായി ആര്‍ക്കാണ് കാണാന്‍ കഴിയുക.

ശ്രീരാമന്‍ പുഞ്ചിരിയോടുകൂടി തന്നോടായി പറഞ്ഞു.

ലക്ഷ്മണ… ശാസ്ത്രാദ്ധ്യയനവും, വൃദ്ധോപസേവയും ചെയ്യാതെ സുഗ്രീവന്‍ പറഞ്ഞതുപോലെ പറയാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ഇക്കാര്യത്തില്‍ സൂക്ഷ്മമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ലോകത്തില്‍ രാജാക്കന്മാരുടെയിടക്ക് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ബന്ധുക്കളും സമീപ രാജാക്കന്മാരും അവരുടെ ശത്രുക്കളായിത്തീരുന്നു. ആപത്തു വരുമ്പോള്‍ അവര്‍ കയറി എതിര്‍ക്കുന്നു.

അതാണിവിടേയും സംഭവിച്ചിരിക്കുന്നത്. രാജാക്കന്മാര്‍ ധര്‍മ്മിഷ്ഠരാണെങ്കില്‍ ആത്മീയര്‍ പറയുന്ന ഹിതവാക്കുകള്‍ അവര്‍ അംഗീകരിക്കും. എന്നാല്‍വിപരീതം പറയുന്ന സജ്ജനങ്ങളെ അവര്‍ അവിശ്വസിക്കുകയാണ് പതിവ്. വിഭീഷണന്‍ രാജ്യകാംക്ഷിയാണ്. നമ്മള്‍ ഭിന്നകുലജാതരായതുകൊണ്ട് രാക്ഷസരാജ്യത്തില്‍ നമുക്ക് താല്പര്യം കാണുകയില്ലെന്ന് അവനറിയാം. അവന്റെ താല്പര്യങ്ങള്‍ക്കു വിപരീതമായി നമ്മള്‍ നില്‍ക്കാന്‍ ഇടയില്ലെന്നും അവനറിയാം.

അവന്റെ ശബ്ദത്തില്‍ നിന്നുതന്നെ അവന്‍ ദീനനും പരവശനുമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. തീര്‍ച്ചയായും രാവണനുമായി വിഭീഷണന്‍ പിണങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് വിഭീഷണന്‍ സ്വീകാര്യനാകുന്നു. സഹോദരന്മാരൊക്കെ ഭരതനെപ്പോലെയോ മക്കളൊക്കെ എന്നെപ്പോലെയോ മിത്രങ്ങളൊക്കെ ലക്ഷ്മണനെപ്പോലെയോ ഉള്ളവരല്ലല്ലോ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.