Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്താം കോട്ടയിലെ ആചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 08:15 pm IST
in Samskriti

ജീവികളെ സ്‌നേഹിയ്‌ക്കുവാനും അതിന് വിശപ്പകറ്റുന്നതിനും വേണ്ടിയാണ് നമ്മുടെ തത്വസംഹിതകള്‍ നിലകൊള്ളുന്നത്. ബലിനല്‍കുന്നതും, ഉപദ്രവിക്കുന്നതും നമ്മുടെ ആചാരമേ അല്ല. പന്തളം കൊട്ടാരവുമായി അടുത്ത ബന്ധമുള്ള തരത്തിലുള്ള ചരിത്രം ശാസ്താംകോട്ടയില്‍ പുലര്‍ന്നിരുന്നു. കുരങ്ങുകളും, ശ്രേഷ്ഠ എന്ന പേരുഉള്ള ഏട്ട എന്ന് വിളിക്കുന്നതുമായ മത്സ്യങ്ങളേയും ആദരിക്കുകയാണ് ശാസ്താം കോട്ട ക്ഷേത്രത്തിലെ കാര്‍മികാചാരങ്ങള്‍.

ഏറെ പഴക്കമുള്ള ചരിത്രം വെറും കെട്ടുകഥയല്ല. ഇന്നും ഇതെല്ലാം അതുപോലെ നിലനില്‍ക്കുന്നു.

കൊട്ടാരക്കരയിലെ ഒരു പുരാതന നായര്‍ കുടുംബം ഒരു കാലത്ത് വംശനാശത്തിന്റെ വക്കിലെത്തി. ഒരു സ്ത്രീ മാത്രമായിത്തീര്‍ന്നു. അവര്‍ക്ക് നല്ല പ്രായവുമായി.

അവിടെ ഒരു ഭിക്ഷക്കാരനായി ഒരു സന്ന്യാസി വന്നു ചേര്‍ന്നു. ഭിക്ഷലഭിച്ച് പോകാന്‍ നേരത്ത് ആയോഗി പറഞ്ഞു. ”അമ്മേ ശാസ്താംകോട്ടയില്‍ പോയിസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ കുടുംബം ഐശ്ച്യര്യ പൂര്‍ണമാവും നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട”.

ഇവര്‍ അടുത്തദിവസം തന്നെ ശാസ്താം കോട്ടയില്‍ ദര്‍ശിക്കാന്‍ ചെന്നു. ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ ഈ നടയില്‍ വന്ന് കുട്ടിക്ക് ചോറുകൊടുത്ത് ക്ഷേത്രത്തിലെ വാനരന്മാര്‍ക്ക് 3 പറ അരിയുടെ ചോറും കറികളും നല്‍കാമെന്നും 3 നാഴി അരി  ഏട്ടകള്‍ക്കും നല്‍കാമെന്നും പ്രാര്‍ത്ഥിച്ചു.

കാലാന്തരത്തില്‍ ഇവരുടെ പ്രാര്‍ത്ഥന ഫലിച്ചു. പെണ്‍കുഞ്ഞിന് ചോറുകൊടുപ്പാനായി ക്ഷേത്രത്തില്‍ ചെന്നു. കുട്ടി അപ്പോഴേക്കും കിടന്ന് നിലവിളിബഹളം. അതിനിടയില്‍ ഒരു കുരങ്ങുവന്ന് ആപിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് മരത്തിന്റെ മുകളില്‍ കയറി ഇരുപ്പുറപ്പിച്ചു. അതോടെ അതിന്റെ കരച്ചില്‍ നിര്‍ത്തി. നാട്ടുകാരൊക്കെ ഓടിക്കൂടി.

കുടുംബക്കാര്‍ ആകെവല്ലാതായി. കുരങ്ങന്മാര്‍ വന്നു, ഏട്ടകള്‍ വെള്ളത്തില്‍ നിന്നും കയറി വന്നു. ക്ഷേത്രത്തിലെ അധികാരസ്ഥാനമുള്ള ഉണ്ണിത്താന്‍ വന്ന് കാര്യങ്ങള്‍ ആരാഞ്ഞു. കുരങ്ങുകള്‍ക്കും, ഏട്ടകള്‍ക്കും എന്തെങ്കിലും നല്‍കാമെന്ന് നേര്‍ന്നിരുന്നോ എന്നു ചോദിച്ചു. ആ അമ്മ വിവരങ്ങള്‍ പറഞ്ഞു. വാനരന്മാര്‍ക്ക് 3 പറ അരിയുടെ സദ്യയും, 3നാഴി അരി ഏട്ടകള്‍ക്കും പറഞ്ഞിരുന്നു. എന്നാല്‍ നാളെത്തന്നെ.

അതെല്ലാം നടത്താമെന്നും അതിനുള്ള പണം ഉടനെ നടയ്‌ക്കല്‍ വയ്‌ക്കാമെന്നും, ഇതെല്ലാം നടത്തിയ ശേഷമേ ഇവിടം വിട്ടുപോകൂ എന്നും പ്രാര്‍ത്ഥിച്ചു.

താമസിയാരെ കുരങ്ങ് താഴെവന്ന് വീട്ടുകാര്‍ക്ക് കുട്ടിയെ തിരികെ നല്‍കി. ചോറൂണും നടത്തി. പിറ്റേന്നു തന്നെ വാനരന്മാര്‍ക്കും, ഏട്ടകള്‍ക്കും പറഞ്ഞവഴിപാടുകള്‍ നടത്തിയശേഷമാണ് അവര്‍ ശസ്താംകോട്ട വിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.