Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിര്‍മ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്്  ചെറുകിട ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം കുത്തക കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ കൃത്രിമമായി ക്ഷാമമുണ്ടാക്കുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:34 pm IST
in Kasargod

 

കാസര്‍കോട്:  ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പ്രക്ഷോഭം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കും.

വന്‍കിട ക്വാറികള്‍ സുഗമമായി പ്രവര്‍ത്തിക്കുമ്പോഴും ചെറുകിട ക്വാറികള്‍ക്ക് മാത്രം പാരിസ്ഥിതിക അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ വന്‍കിട ക്വാറി ഉടമകളെ സഹായിക്കാനാണെന്നും സമരസമിതി ആരോപിക്കുന്നു. ഇതുമൂലം ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്രിമമായി ക്ഷാമമുണ്ടാക്കുകയാണ്. ക്വാറി മേഖലയില്‍ പ്രവര്‍ത്തനം നിലയ്‌ക്കുന്നതോടെ സംസ്ഥാനത്തെ നിര്‍മ്മാണമേഖലയെയും ഇത് പ്രതിസന്ധിയിലേക്ക് നയിക്കും. ക്വാറി മാഫിയകളുടെ ഗൂഢാലോചനയോടെ ചെറുകിട ക്വാറികളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ഈ വര്‍ഷം മൈനിങ് റൂളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതി പ്രകാരം പാരിസ്ഥിതിക അനുമതിയില്ലാത്ത ചെറുകിട പെര്‍മിറ്റ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. കാസര്‍കോട് ജില്ലയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ആകെ 65 ക്വാറികള്‍ക്കാണ് ആകെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ക്വാറികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നും പറയുന്നു. ഇരുപത് വര്‍ഷം വരെ പാരിസ്ഥിതിക അനുമതി വാങ്ങാതെ വന്‍കിട ക്വാറികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് യഥേഷ്ടം ഖനനം നടത്താമെന്നിരിക്കെയാണ് സ്വകാര്യ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ അടച്ചുപൂട്ടിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ബളാലില്‍ 100 ഏക്കര്‍ ഭൂമിയാണ്് തെക്കന്‍ ലോബിയില്‍പ്പെട്ട വന്‍കിടക്കാര്‍ വാങ്ങികൂട്ടിയിരിക്കുന്നത്.

ഒന്നും രണ്ടും ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ജീവിക്കുന്നത്. പത്തും ഇരുപതും തൊഴിലാളികളാണ് ഓരോ ക്വാറിയിലുമുള്ളത്. ഇവരുടെ ജീവിതമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം കുടുംബങ്ങള്‍ ചെറുകിട ഖനന മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരാണ്.

എന്‍സാറ്റ് എന്ന കമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ കൃത്രിമ മണല്‍ ക്ഷാമമുണ്ടാക്കുന്നതെന്ന്് ഇവര്‍ ആരോപിക്കുന്നു. ഇതുകാരണം 4000 രൂപ വിലയുള്ള മണല്‍ 12000 രൂപവരെ നല്‍കേണ്ടി വരുന്നു. അഞ്ചു ഹെക്ടര്‍ ഭൂമിയുള്ളവര്‍ക്കാണ് ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നത്. അത്ര ഭൂമിയുള്ളവര്‍ സംസ്ഥാനത്തുതന്നെ 100 ല്‍ താഴെയാണ്.

അതിനാല്‍ രണ്ട്ïഹെക്ടര്‍ ഭൂമി വരെയുള്ള ചെറുകിട ക്വാറികളെ പരിസ്ഥിക സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, കരിങ്കല്‍ ക്വാറി അസോസിയേഷന്‍, ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍, സി.ഡബഌൂ.എസ്.എ, ലോറി ഓണേഴ്‌സ് അസോസിയേഷന്‍ സംഘടകള്‍ ചേര്‍ന്ന പുതിയ സംഘടനയായ നിര്‍മ്മാണ വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.