Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുദ്രമോതിരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:19 pm IST
in Samskriti

സീത ചിന്തിച്ചു. ഇത് വായുദേവന്‍ പറയുന്നതായിരിക്കുമോ? അല്ലെങ്കില്‍ ദേവന്മാരാരെങ്കിലും സംസാരിക്കുന്നതായിരിക്കുമോ അഥവാ മായാപടുവായ രാവണന്റെ കപടതന്ത്രമായിരിക്കുമോ അതോ എന്റെ മനസ്സിന്റെ സങ്കല്പ പ്രതിഫലനമാണോ? ഇതൊന്നുമല്ലെങ്കില്‍ എന്റെ സ്വപ്‌നാനുഭൂതിയാണോ? ഇങ്ങനെ സീത മാറിമാറി ചിന്തിച്ചെങ്കിലും താന്‍ ശ്രവിച്ച വാക്കുകള്‍ തന്റെ ഹൃദയത്തിന് ആശ്വാസവും കുളിര്‍മയും നല്‍കിയ വാക്കുകളാണന്ന് സീത തിരിച്ചറിഞ്ഞു. അവര്‍ പറഞ്ഞു. ലങ്കയില്‍ വന്നശേഷം ഞാന്‍ ആദ്യമായി കേട്ടതും എന്റെ കാതുകള്‍ക്കും മനസ്സിനും ആദ്യമായി ആനന്ദം പകര്‍ന്നതുമായ ഈ വാക്കുകള്‍ സത്യമാണെങ്കില്‍ ഈ വൃത്താന്തം ഉച്ചരിച്ച ഉത്തമപുരുഷന്‍ എന്റെ മുന്നില്‍ പ്രത്യക്ഷമാവട്ടെ.

ജനകപുത്രിയുടെ വാക്കുകള്‍ കേട്ട ഹനുമാന്‍ ശിംശപവൃക്ഷത്തില്‍ നിന്നും പതുക്കെ പതുക്കെ ഇറങ്ങി സീതയുടെ പാദങ്ങളില്‍ നമസ്‌കരിച്ച് വിനയപൂര്‍വ്വം തൊഴുതുകൊണ്ട് സ്വല്പം ദൂരേക്ക് മാറിനിന്നു.

ഒരു പക്ഷിയുടെ വലുപ്പത്തിലുള്ള ആ വാനരരൂപം കണ്ടപ്പോള്‍ സീതയ്‌ക്ക് വീണ്ടും സംശയമായി. ഇതും രാവണന്റെ മായാപ്രകടനമാണോ വാനരവേഷത്തില്‍ എന്നെ മോഹിപ്പിക്കാമെന്നു കരുതി വന്നതാണോ? എന്നെല്ലാം ചിന്തിച്ച് സീത വീണ്ടും തലകുമ്പിട്ടിരിപ്പായി.

ഇതു കണ്ട് വാതാത്മജന്‍ പറഞ്ഞു. ദേവി അവിടുത്തെ ചരണപങ്കജങ്ങള്‍ മാത്രമാണ് എനിക്കു ശരണം എന്നെക്കുറിച്ച് ഭവതി ഒന്നുകൊണ്ടും ഭയപ്പെടേണ്ട ഞാന്‍ കോസലേന്ദ്രനായ രാമന്റെ ദാസനാണ്. ഞാന്‍ വായുവിന്റെ പുത്രനും കപികുലതിലകമായ സുഗ്രീവന്റെ ഭൃത്യനുമാണ്. വാക്കിലോ മനസ്സിലോ പ്രവൃത്തിയിലോ കപടത തൊട്ടുതീണ്ടാത്തവനാണ് ഞാന്‍.

ഹനുമാന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സീത പറഞ്ഞു. ഇങ്ങിനെ നേര്‍വഴിക്ക് സത്യമായി കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ സ്പഷ്ടമായും സ്ഫുടമായും പറയുന്നവര്‍ വളരെ കുറവാണ്. പക്ഷെ ഞാന്‍ ഒരു കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു. കാനനത്തില്‍ വെച്ച് മാനവവാനരജാതികള്‍ തമ്മില്‍ ഈ വിധത്തില്‍ എങ്ങിനെയാണ് ഒരു ബന്ധം സംഭവിച്ചത്.

ഹനുമാന്‍ മാരീചവധം മുതല്‍ തന്റെ ലങ്കാപ്രവേശം വരെയുള്ള സകല വിവരങ്ങളും സവിസ്തരം വീണ്ടും പറഞ്ഞുകേള്‍പ്പിച്ചു. മാത്രമല്ല രാമനാമാങ്കിതമായ മുദ്രമോതിരവും ദേവിക്ക് വിശ്വാസമുണ്ടാക്കുന്നതിന്നായി തന്റെ കയ്യില്‍ തന്നയച്ചിട്ടുണ്ടെന്ന വിവരവും ഹനുമാന്‍ സീതയെ അറിയിച്ചു.

ഹനുമാന്‍ മുദ്രമോതിരം സീതയുടെ കാല്ക്കല്‍ വെച്ചുകൊടുത്തു. സീത മോതിരമെടുത്ത് സൂക്ഷിച്ചുനോക്കിയശേഷം വിറക്കുന്ന കൈകളോടെ തന്റെ നെഞ്ചിലും കണ്ണുകളിലും ശിരസ്സിലും സ്പര്‍ശിച്ചശേഷം സന്തോഷസന്താപങ്ങളുടെ സമ്മിശ്രവികാരത്തില്‍ കരയാന്‍ തുടങ്ങി. ഈ സമയത്ത് മാരുതി അടായളവാക്യവും സീതയെ പറഞ്ഞുകേള്‍പ്പിച്ചു. സീതക്ക് മനസ്സില്‍ കുളിര്‍മയും വദനത്തില്‍ പ്രസന്നതയും ശരീരമാകെ രോമാഞ്ചവും അനുഭവപ്പെട്ടു.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.