Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സദ്യകഴിക്കാനും പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 09:09 pm IST
in Samskriti

ഓണത്തിന്റെ പ്രാധാനം അതിന്റെ വിഭവസമൃദ്ധമായ സദ്യതന്നെയാണ്. മാലോകരെല്ലാം തിരുവോണത്തിന് കോടിചുറ്റി ഒട്ടെല്ലാവിഭവങ്ങളും ചമച്ച് കുടുംബാംഗങ്ങളോടൊത്ത് ഓണമുണ്ണുന്നത് പ്രത്യേകസുഖംതന്നെയാണ്. പുറംനാട്ടിലുള്ളവര്‍ കൂട്ടുകാരുമൊത്ത് നടത്തുന്ന ആഘോഷം വിലമതിയ്‌ക്കാനാവാത്ത അനുഭവം തന്നെയാണ്. നാട്ടിലുണ്ടായിരുന്നപ്പോള്‍ ഓണത്തിനെ വിലവെച്ചു കാണുകില്ല. പക്ഷേ അന്യനാട്ടുകാര്‍ക്കുമുന്നില്‍ നമ്മുടെ ഐക്യം കാണിച്ചുകൊടുക്കേണ്ടതാവശ്യമാണ്. അതിനാല്‍ എല്ലാവരും ചേര്‍ന്ന് സദ്യവരെ തീര്‍ത്ത് ദേശീയവികാരം കാണിക്കുന്ന മഹോത്സവമാക്കിമാറ്റും.

കുറെപ്പേരെ ക്ഷണിച്ച്‌സദ്യ നടത്തുമ്പോള്‍ ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. സദ്യഉണ്ടാക്കുവാന്‍ ഒരുപക്ഷേ പറ്റിയെന്നുവേന്നക്കും. അത് വിളമ്പുന്നതിനും, കഴിയ്‌ക്കുന്നതിന്നും ചിലചിട്ടവട്ടങ്ങള്‍ ഉണ്ട്. അതാര്‍ക്കും അറിയുകയില്ല. ഇതിനു കുറച്ച് നിയമങ്ങള്‍ ഉണ്ട്. പാചകക്കാരന്‍ നന്നാവണം, വിളമ്പുന്നവന്‍ നന്നാവണം, അടുത്തിരിയ്‌ക്കുന്നവന്‍ നന്നാവണം, നടത്തിപ്പുകാരന്‍ നന്നാവണം. പന്തി വിചാരിപ്പുകാരന്‍ എന്നയാള്‍ കഴിക്കാനിരിക്കുന്നവന്റെ ഹിതാഹിതങ്ങള്‍ അന്വേഷിക്കണം. എല്ലാവിഭവവും എല്ലാവര്‍ക്കും കിട്ടുന്നില്ലേ എന്ന്  ഉറപ്പുവരുത്തണം. നമ്മള്‍ ആദ്യം ഗണപതിയ്‌ക്ക് വിളക്കുതെളിയിച്ച് ഇലവച്ച് വിഭവങ്ങള്‍ എല്ലാം വിളമ്പുന്നു.

ഭക്ത്യാദരപൂര്‍വ്വം പ്രണമിച്ചിട്ടാണ് ഇലവയ്‌ക്കുക. കഴിക്കാനുള്ളവരെ ഇരുത്തിയശേഷം ഇലകഴുകുവാന്‍ വെള്ളം നല്‍കണം. ചെറുവിഭവങ്ങള്‍ ആദ്യം വിളമ്പും. ഇപ്പോള്‍ കിട്ടിയസാധനങ്ങളെല്ലാം അകത്താക്കാന്‍ തുടങ്ങും. ഇത്ഒട്ടുംനന്നല്ല. കാരണം ചോറുവരുമ്പോഴേയ്‌ക്കും ചെറുവിഭവങ്ങള്‍ തീര്‍ന്നിരിക്കും ചോറിന് വേണ്ടി വീണ്ടുംകറികള്‍ കൊണ്ടുവരാന്‍ എളുപ്പമല്ല. ചോറ് വന്നശേഷം ഭക്ഷണത്തില്‍ തൊട്ട് നമശ്ശിവായ എന്നു ജപിക്കണം. നെയ്യും പരിപ്പും കൂട്ടി ഒരുപിടിചോറ്കഴിച്ചുകൊണ്ടുവേണം തുടങ്ങാന്‍. സാമ്പാറ്, കാളന്‍, കൂട്ടുകറി എന്നിവയെല്ലാം ചേര്‍ത്ത് വൃത്തിയായി കഴിക്കുക. ചെറുവിഭവങ്ങള്‍ ഒരുവട്ടം കൂടിചോദിച്ച് വിളമ്പുകയുംവേണം. പിന്നീട് ചോറ് വിളമ്പി രസം കൂട്ടുന്നതിന് പപ്പടവും ചേര്‍ത്ത് കഴിക്കണം. ഇതോടെ പപ്പടം ഇലയില്‍ ബാക്കി കാണരുത്.

ചിലര്‍ പായസം പപ്പടം ചേര്‍ത്ത് കഴിക്കുന്നത് കാണാം അതുനന്നല്ല എന്നുവേണം പറയാന്‍. രസം കൂട്ടിക്കഴിച്ചു കഴിഞ്ഞാല്‍ പിന്നെ പായസമാണ്. നാളികേരപ്പാല്‍ പിഴിഞ്ഞ് ഉണ്ടാക്കുന്നത് എല്ലാം പ്രഥമന്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. (പഴ പ്രഥമന്‍, ചക്ക പ്രഥമന്‍, അട പ്രഥമന്‍ അല്ലാതെ അടപ്പായസവും, ചക്കപ്പായസവും അല്ല)പ്രഥമന്‍ പേരിന്റെ അര്‍ത്ഥംപോലെ ആദ്യം വിളമ്പണം. പിന്നീടാണ് പാലുചേര്‍ത്ത പായസം വിളമ്പുക. പാല്‍പ്പായസമെന്ന് അല്ല പറയേണ്ടത്. പഞ്ചാരപ്പായസമാണ്. പായസത്തിന് ശേഷം കുറച്ച് ചോറ് മോരുകൂട്ടിക്കഴിയ്‌ക്കണം. എന്നാലേ കഴിച്ചസദ്യ ഒന്ന് ഇരിയ്‌ക്കൂ. വയറിനും മനസ്സിനും നല്ലത് ഇതുതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.