Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മെഗാ പട്ടയ മേളയില്‍ തൃപ്തരല്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:50 pm IST
inIdukki

ചെറുതോണി : കഴിഞ്ഞ 4 വര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന വന്‍ പ്രചാരണങ്ങളോടെ മറ്റന്നാള്‍ ജില്ലാ ആസ്ഥാനത്ത് മെഗാ പട്ടയമേള നടക്കുമ്പോഴും തൃപ്തരല്ല ഇടുക്കിയിലെ കര്‍ഷകര്‍. റവന്യൂ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആയിരത്തിലധികം പട്ടയങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്ഥിതിയില്‍ ഇത്തവണത്തെ മെഗാ പട്ടയമേളയിലും ചുവപ്പു നാടയ്‌ക്കുള്ളില്‍ കുടുങ്ങി റവന്യൂ ഓഫീസുകളില്‍ തന്നെ ഇരിക്കും. ഇടുക്കിയിലെ കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെങ്കില്‍ പലയിടത്തും വനം വകുപ്പിന്റെ അനുമതി വേണം. വനം റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി അതാത് വകുപ്പുകളുടെ ഭൂമി തിട്ടപ്പെടുത്തണം. ഇത് യഥാസമയം നടത്താത്തതാണ് ജില്ലയിലെ പട്ടയ വിതരണത്തിന് തടസ്സമായിരിക്കുന്നത്.

എന്നാല്‍ സി എച്ച് ആര്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും 93 ലെ ഭൂമി പതിവു ചട്ട പ്രകാരം പട്ടയം നല്‍കുമെന്ന് കളക്ടര്‍ വി രതീശന്‍ പറഞ്ഞു. പെരിഞ്ചാന്‍ കുട്ടിയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്ത് 1800 പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളില്‍ വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ആയിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുവാന്‍ കഴിയുമെന്നും കളക്ടര്‍ സൂചിപ്പിച്ചു. ഇരട്ടയാര്‍ പത്തു ചെയിന്‍ ഭാഗത്ത് പട്ടയ നടപടികള്‍ പുരോഗമിക്കുന്ന ഇടുക്കി വില്ലേജിലെ പട്ടയം 1964 ലെ ചട്ട പ്രകാരം നല്‍കേണ്ടതിനാലാണ് വനം വകുപ്പിന്റെ അനുമതി തേടുന്നത് എന്നും പട്ടയ വിതരണത്തിന് ശേഷം സാധാരണക്കാരായ കര്‍ഷകര്‍ നിയമക്കുരുക്കില്‍ പെടാതിരിക്കുവാനാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം പട്ടയം നല്‍കാമെന്ന് തീരുമാനിച്ചത് എന്നും കളക്ടര്‍ പറഞ്ഞു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായും ആദിവാസികള്‍ ആവശ്യപ്പെട്ടിട്ടുള്ള പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷന്‍ വനം വകുപ്പിന്റെതോ റവന്യൂ വകുപ്പിന്റേതോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വക ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തികെട്ടിടം നിര്‍മ്മിച്ചതിനെതിരെ മുമ്പ് കളക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുള്ളതാണെന്നും പഞ്ചായത്തുകല്‍ നടപടികള്‍ സ്വീകരിച്ചാല്‍ ആവശ്യമായ സംരക്ഷണം നല്‍കുവാന്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടി

ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.