Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബസ് ജീവനക്കാരുടെ വേതനം: റോഡ് സുരക്ഷാ സമിതി പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 11:29 pm IST
in Malappuram

മലപ്പുറം: മമ്പാട് റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ റോഡ് സുരക്ഷാ സമിതി ഉടന്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വരവിന്റെ ശതമാനാടിസ്ഥാനത്തിലുള്ള വേതന നിരക്ക് നല്‍കുന്നത് പൊതുഗതാഗത സംവിധാനത്തിന് യോജിച്ചതല്ല. തൊഴിലാളി സംഘടനകളും ബസ് ഉടമസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് തൊഴില്‍ നിയമപ്രകാരമുള്ള വേതന വ്യവസ്ഥ നടപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നത് മത്സരഓട്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കി സര്‍വീസ് നടത്താത്തതാണ് ഇതിനു കാരണം. സമ്മര്‍ദമില്ലാതെ ബസ് ഓടിക്കാനുള്ള സാഹചര്യം നല്‍കുന്നത് വാഹനത്തിന്റെ പരിപാലന ചെലവ് കുറയ്‌ക്കാനും മൈലേജ് കൂട്ടാനും സഹായിക്കും. യാത്രക്കാരുടെ പരാതി മൂലം ഒരിക്കലും പോലീസ് സ്‌റ്റേഷന്‍ കയറേണ്ടി വന്നിട്ടില്ല. ജനപിന്തുണയുള്ളത് കൊണ്ട് സര്‍വീസ് സന്തോഷകരമായി കൊണ്ടുപോകാന്‍ കഴിയുന്നു.

ബസ് സര്‍വീസില്‍ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. വരവിന്റെ ശതമാനതോതിലുള്ള വേതന വ്യവസ്ഥ അശാസ്ര്തീയവും നിലവിലുള്ള നിയമങ്ങള്‍ക്കെതിരുമാണ്. ഈ വേതന വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം പൊതുഗതാഗത സംവിധാനം സുരക്ഷിതമാക്കാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ പൊതുഗതാഗത സംവിധാനത്തിന് ഇത്തരത്തിലുള്ള വേതന വ്യവസ്ഥ നിലവിലില്ല. കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുമ്പോള്‍ എത്ര പ്രവൃത്തി പരിചയമുള്ള ഡ്രൈവര്‍മാരായാലും ക്രമേണ അവര്‍ മോശം ഡ്രൈവറായി മാറും. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ പാന്‍ പരാഗ് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായും പരാതികളുണ്ട്. റിജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ജില്ലയില്‍ 25ഓളം ബസ് ഉടമകള്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുത്ത് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് ഏഴിനോ എട്ടിനോ സര്‍വീസ് നിര്‍ത്തുന്ന വലിയ ബസിലെ ഡ്രൈവര്‍മാര്‍ക്ക് 850 രൂപയും കണ്ടക്ടര്‍മാര്‍ക്ക് 700 രൂപയും ക്ലീനര്‍ക്ക് 650 രൂപയും ദിവസ വേതനമായി നല്‍കുന്നു. മൂന്ന് ജോലിക്കാര്‍ മാത്രമേ വാഹനങ്ങളില്‍ ഉണ്ടാകാറുള്ളൂ. ഇത്രയും തുക ജീവനക്കാര്‍ക്ക് കൊടുത്താല്‍ ആവശ്യാനുസരണം ഡ്രൈവര്‍മാരെ കിട്ടാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലിക്ക് 700 രൂപയോളം ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ മറ്റ് ജോലികളുമായി താരതമ്യം ചെയ്യുമ്പോള്‍ 12 മണിക്കൂറിലധികം ജോലിസമയമുള്ള ഒരു ഡ്രൈവര്‍ 850 രൂപയ്‌ക്ക് ജോലി ചെയ്യാന്‍ സന്നദ്ധനാകുമ്പോള്‍ അത് അധിക വേതനമായി കണക്കാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബസ്സ് ഡ്രൈവര്‍മാരുടെ വേതനം പടിപടിയായി കളക്ഷന്‍ ബത്തയില്‍ നിന്നും ദിവസവേതനത്തിലേയ്‌ക്ക് മാറ്റേണ്ടതുണ്ട്. ഇതുകൊണ്ടുള്ള നേട്ടം ബസ്സ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെയാണ്. ഇത്തരം കാര്യങ്ങള്‍ സമിതി പരിശോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.