Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബസ് ജീവനക്കാരുടെ വേതനം: റോഡ് സുരക്ഷാ സമിതി പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 11:29 pm IST
in Malappuram

മലപ്പുറം: മമ്പാട് റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ റോഡ് സുരക്ഷാ സമിതി ഉടന്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വരവിന്റെ ശതമാനാടിസ്ഥാനത്തിലുള്ള വേതന നിരക്ക് നല്‍കുന്നത് പൊതുഗതാഗത സംവിധാനത്തിന് യോജിച്ചതല്ല. തൊഴിലാളി സംഘടനകളും ബസ് ഉടമസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് തൊഴില്‍ നിയമപ്രകാരമുള്ള വേതന വ്യവസ്ഥ നടപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നത് മത്സരഓട്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കി സര്‍വീസ് നടത്താത്തതാണ് ഇതിനു കാരണം. സമ്മര്‍ദമില്ലാതെ ബസ് ഓടിക്കാനുള്ള സാഹചര്യം നല്‍കുന്നത് വാഹനത്തിന്റെ പരിപാലന ചെലവ് കുറയ്‌ക്കാനും മൈലേജ് കൂട്ടാനും സഹായിക്കും. യാത്രക്കാരുടെ പരാതി മൂലം ഒരിക്കലും പോലീസ് സ്‌റ്റേഷന്‍ കയറേണ്ടി വന്നിട്ടില്ല. ജനപിന്തുണയുള്ളത് കൊണ്ട് സര്‍വീസ് സന്തോഷകരമായി കൊണ്ടുപോകാന്‍ കഴിയുന്നു.

ബസ് സര്‍വീസില്‍ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. വരവിന്റെ ശതമാനതോതിലുള്ള വേതന വ്യവസ്ഥ അശാസ്ര്തീയവും നിലവിലുള്ള നിയമങ്ങള്‍ക്കെതിരുമാണ്. ഈ വേതന വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം പൊതുഗതാഗത സംവിധാനം സുരക്ഷിതമാക്കാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ പൊതുഗതാഗത സംവിധാനത്തിന് ഇത്തരത്തിലുള്ള വേതന വ്യവസ്ഥ നിലവിലില്ല. കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുമ്പോള്‍ എത്ര പ്രവൃത്തി പരിചയമുള്ള ഡ്രൈവര്‍മാരായാലും ക്രമേണ അവര്‍ മോശം ഡ്രൈവറായി മാറും. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ പാന്‍ പരാഗ് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായും പരാതികളുണ്ട്. റിജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ജില്ലയില്‍ 25ഓളം ബസ് ഉടമകള്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുത്ത് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് ഏഴിനോ എട്ടിനോ സര്‍വീസ് നിര്‍ത്തുന്ന വലിയ ബസിലെ ഡ്രൈവര്‍മാര്‍ക്ക് 850 രൂപയും കണ്ടക്ടര്‍മാര്‍ക്ക് 700 രൂപയും ക്ലീനര്‍ക്ക് 650 രൂപയും ദിവസ വേതനമായി നല്‍കുന്നു. മൂന്ന് ജോലിക്കാര്‍ മാത്രമേ വാഹനങ്ങളില്‍ ഉണ്ടാകാറുള്ളൂ. ഇത്രയും തുക ജീവനക്കാര്‍ക്ക് കൊടുത്താല്‍ ആവശ്യാനുസരണം ഡ്രൈവര്‍മാരെ കിട്ടാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലിക്ക് 700 രൂപയോളം ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ മറ്റ് ജോലികളുമായി താരതമ്യം ചെയ്യുമ്പോള്‍ 12 മണിക്കൂറിലധികം ജോലിസമയമുള്ള ഒരു ഡ്രൈവര്‍ 850 രൂപയ്‌ക്ക് ജോലി ചെയ്യാന്‍ സന്നദ്ധനാകുമ്പോള്‍ അത് അധിക വേതനമായി കണക്കാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബസ്സ് ഡ്രൈവര്‍മാരുടെ വേതനം പടിപടിയായി കളക്ഷന്‍ ബത്തയില്‍ നിന്നും ദിവസവേതനത്തിലേയ്‌ക്ക് മാറ്റേണ്ടതുണ്ട്. ഇതുകൊണ്ടുള്ള നേട്ടം ബസ്സ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെയാണ്. ഇത്തരം കാര്യങ്ങള്‍ സമിതി പരിശോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.