Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ജനറല്‍ ആശുപത്രി ചികിത്സ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 10:26 pm IST
in Kottayam

പാലാ: പാലാ ജനറല്‍ ആശുപത്രി ചികിത്സ തേടുന്നു. ജനറല്‍ ആശുപത്രിയിലെ മാലിന്യങ്ങളും കക്കൂസ് ടാങ്കുകളും രോഗികള്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയാകുന്നു. നിറഞ്ഞുകഴിഞ്ഞ പഴയ സെപ്റ്റിക് ടാങ്കില്‍ നിന്നും കണക്ഷന്‍ പുതിയ ടാങ്കിലേക്ക് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ദിനംപ്രതി നൂറുകണക്കിന് വിവിധങ്ങളായ അസുഖവുമായിത്തുന്നവരുടെ മാലിന്യങ്ങളാണ് അത്യാഹിത വിഭാഗത്തിലേക്ക് ഒഴുകിയെത്തുന്നത്. അസഹനീയമായ ദുര്‍ഗന്ധവും ഈച്ച ഉള്‍പ്പെടെയുള്ള പ്രാണികളുടെ ശല്യവും കാരണം നേഴ്‌സുമാര്‍ക്കുപോലും ഇവിടേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്. രോഗസാധ്യത ഉള്ളതിനാല്‍ രോഗികളെയും മറ്റും അത്യാഹിത വിഭാഗത്തില്‍ നിന്ന് ഒഴിപ്പിച്ചു. കക്കൂസും പരിസരവും മാലിന്യം നിറയുന്നതോടെ ക്ലീനിംഗ് ജീവനക്കാര്‍ ഡസ്പാന്‍ ഉപയോഗിച്ച് ഇവ കോരി നീക്കുകയാണ്. പുതിയ സെപ്റ്റിക് ടാങ്കിലേക്ക് മാലിന്യം കുറച്ചുമാത്രമാണ് എത്തിച്ചേരുന്നത്. പുറത്തേക്ക് വരുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കലര്‍ന്ന് ഓടകള്‍ വഴി മെയിന്‍ റോഡിലേക്കും ആയിരക്കണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന്റെ പിന്നിലെ കല്‍ക്കെട്ടിലൂടെയും ടൗണിലെ ഓടയിലേക്ക് ഒഴുകുകയാണ്. നാട്ടിലാകെ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ ആശുപത്രി മേലധികാരികളും മറച്ചുവെച്ചിരിക്കുകയാണ്. സംഭവങ്ങള്‍ പുറത്തറിഞ്ഞതോടെ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ആശുപത്രിയുടെ ഭക്ഷണമാലിന്യങ്ങള്‍ നീക്കേണ്ട നഗരസഭയും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ആശുപത്രിയിലെ സീനിയര്‍ നേഴ്‌സുമാര്‍ ഇടപെട്ട് രോഗികള്‍ നിക്ഷേപിക്കുന്ന ഭക്ഷണമാലിന്യങ്ങള്‍ സംസ്‌കാരിക്കുന്നതിന് വേര്‍തിരിച്ചുവെയ്‌ക്കുന്നുണ്ട്. എന്നാല്‍ ഈ മാലിന്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് നീക്കാന്‍ നഗരസഭയോ, മറ്റ് സംഘടകളോ തയ്യാറാകാത്തതിനാല്‍ ആശുപത്രി വളപ്പില്‍ തന്നെ സംസ്‌കരിക്കേണ്ട ഗതികേടുമുണ്ട്. ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കുഴിച്ചിടാനും കത്തിച്ചുകളയാനും ആവാതെ ജീവനക്കാര്‍ വിഷമിക്കുകയാണ്. ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി ഒരാള്‍ സന്നദ്ധനായിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക്, കടലാസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ആശുപത്രിവളപ്പില്‍ കത്തിക്കുയാണ് നിലവില്‍ ചെയ്യുന്നത്. എന്നാല്‍ നനഞ്ഞ ഇത്തരം വസ്തുക്കള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക സമീപവാസികള്‍ക്ക് ദുസഹമാവുകയും ബഹളമുണ്ടക്കുന്നതും പതിവാണ്.

ആശുപത്രിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്വപ്‌നം ഇനിയും വിദൂരമാണ്. ആശുപത്രിയില്‍ കുളിക്കാനും പാത്രംകഴുകാനും കൈകഴുകുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനോ, പുറത്തേക്ക് ഒഴുക്കി കളയാനോ ലക്ഷ്യമിട്ടാണ് ട്രീറ്റ്‌മെന്റ്‌നിര്‍മ്മിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യം പരിഗണിച്ചിട്ടില്ല.

രോഗികള്‍ ഉപയോഗിക്കുന്ന കക്കൂസുകള്‍ക്കും കുളിമുറികള്‍ക്കും വാതില്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് നിലകളാണ് രോഗികള്‍ക്ക് കിടത്തിചികിത്സക്കായി ഉപയോഗിക്കുന്നത്. ഒരോ നിലകളിലും നാലുവീതം കക്കൂസുകളും കുളിമുറികളും ഉണ്ട്. വാതിലുകള്‍ മാറ്റിവെയ്‌ക്കുന്നത് നടപടിയാവശ്യപ്പെട്ട് നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മേലധികാരികള്‍ക്ക് നിരവധി പരാതികളും അപേക്ഷകളും നല്‍കിയിട്ടുണ്ടെങ്കിലും ചുമതലയിലുള്ള സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.