Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രസേവ സനാതന ധര്‍മ ഉദ്ധാരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 09:53 pm IST
in Vicharam

യുഗങ്ങളായി ഭാരതം കൈവരിച്ച വൈഭവം ഏകദേശം രണ്ടില്‍പ്പരം സഹസ്രാബ്ദങ്ങളിലായി ക്ഷയിച്ചുവന്നുകൊണ്ടിരുന്നു. ഈ സ്ഥിതിവിശേഷത്തിനു ഏറെ കാരണങ്ങളാണ്. ഈ കാരണങ്ങളെ വിശകലനം ചെയ്തശേഷം, നഷ്ടപ്പെട്ട പരമവൈഭവത്തിലെത്താനുള്ള ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ മാര്‍ഗ്ഗമാണ്, 1925 ല്‍ പരമ പൂജനീയ കേശവ ബലിറാം ഹെഡ്‌ഗെവാര്‍ ലക്ഷ്യപ്രാപ്തിക്കായി ആവിഷ്‌കരിച്ച് പ്രാവര്‍ത്തികമാക്കിയത്.  നിസ്വാര്‍ത്ഥമായിട്ടാണ് കോടിക്കണക്കിന് സ്വയംസേവകര്‍ ഭാരത പരമവൈഭവത്തിനായി പ്രയത്‌നിച്ചു വന്നത്; പ്രയത്‌നിച്ചുവന്നിരിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ സ്വയംസേവകരുടെ സേവനത്തെക്കുറിച്ച്, ‘ജന്മഭൂമി’ ജൂണ്‍ 21 വാരാദ്യപതിപ്പില്‍ തന്റെ സുദീര്‍ഘ ലേഖനത്തില്‍ ടി.സതീശന്‍ ചേര്‍ത്ത അവസാന വരികള്‍ ഉദ്ധരിക്കുകയാണ്. ”അടിയന്തരാവസ്ഥയില്‍ പീഡനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് മറന്നത്, അതിന്റെ ‘നേട്ടം’ അനുഭവിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കുറവായിരിക്കുമല്ലൊ എന്നുതന്നെ. അര്‍ഹരായ ആര്‍എസ്എസുകാര്‍ ‘സ്വയം സ്വീകൃത’ യത്‌നത്തിന് പ്രതിഫലം വാങ്ങാന്‍ ക്യൂവില്‍ ഉണ്ടാവില്ല എന്നത് വേറെ കാര്യം. അവര്‍ ‘പതത്വേഷകായോ നമസ്‌തേ നമസ്‌തേ’ എന്നുചൊല്ലി ശീലിച്ചവരാണല്ലോ.

ജൂണ്‍ ഒമ്പതു മുതല്‍ 16 ഖണ്ഡങ്ങളിലായുള്ള ടി.എസ്.നീലാംബരന്റെ ലേഖനത്തിലെ ചില വരികള്‍ ഉദ്ധരിക്കുന്നു. ”താമ്രപത്രങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, അവകാശവാദങ്ങളില്ലാതെ നാല്‍പ്പതാം വര്‍ഷത്തില്‍ ആ കറുത്തദിനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ പൊതുപരിപാടികള്‍ നടക്കും ”(ജൂണ്‍ 9). ”മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്മരണ പോരാട്ടം നടത്തിയവര്‍ അത് തങ്ങളുടെ കടമ മാത്രമായിരുന്നുവെന്ന് വിശ്വസിക്കുന്നു.”(ജൂണ്‍ 11). ”ഉന്നതകുലജാതരോ നേതൃപദവികള്‍ സ്വപ്‌നം കണ്ടവരോ അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള ചവിട്ടുപടിയായി ഈ ജനകീയ സമരത്തെ കണ്ടവരോ ആയിരുന്നില്ല അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍” (ജൂണ്‍ 17). ജൂലൈ അഞ്ചിലെ വാരാദ്യപതിപ്പിലൂടെ മുന്‍ പത്രാധിപര്‍ സ്മരണ അവസാനിപ്പിക്കുന്നത് ഒരുവിധത്തിലുള്ള പ്രതിഫലവും ഇച്ഛിക്കാനും അടുത്തൂണ്‍ നേടാനും അവര്‍ക്ക് താത്പര്യമില്ലയെന്ന വരികളോടെയാണ്.

മുകളില്‍ ഉദ്ധരിച്ച വസ്തുതകള്‍ ഓരോ സ്വയംസേവകന്റെയും മനോഭാവമാണ്. അങ്ങനെയിരിക്കെ, ”അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവര്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും വേണം” എന്ന തളി ശങ്കരന്‍ മൂസ്സത് അവര്‍കളുടെ അഭിപ്രായം (ജന്മഭൂമി ”കത്തുകള്‍” 02/07/2015) ഒട്ടും ശരിയല്ലായെന്നാണെന്റെ മതം. നിസ്വാര്‍ത്ഥ സേവനത്തിന് പെന്‍ഷന്‍ നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിക്കാത്തത് സ്വയംസേവകരുടെ സേവന മനോഭാവം അറിയുന്നതിനാലാണ്.

വാ. ലക്ഷ്മണപ്രഭു, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.