Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരില്‍ തീരദേശറോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 11:30 pm IST
in Kollam

ശാസ്താംകോട്ട: കല്ലടയാറിന്റെ തീരപ്രദേശമായ കുന്നത്തൂര്‍ കിഴക്കുതീരത്തുകൂടി കുന്നത്തൂര്‍-ഐവര്‍കാല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശറോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. കുന്നത്തൂര്‍, നെടിയവിള-പുത്തനമ്പലംറോഡില്‍ ആലുംകടവില്‍നിന്നും  ആരംഭിക്കുന്ന തീരദേശറോഡ് കൊട്ടാരക്കര-കരുനാഗപ്പള്ളി പ്രധാനപാതയില്‍ ആറ്റുകടവില്‍ അവസാനിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്യണമെന്നാണ് ആവശ്യം. ഏകദേശം ഒന്നരകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത യാഥാര്‍ത്ഥ്യമായാല്‍  ഐവര്‍കാല, മാനാമ്പുഴ, പുത്തനമ്പലം പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനകരമാകും.

നിലവില്‍ ഇതുവഴി നടപ്പാതയുണ്ടെങ്കിലും പൂര്‍ണമായും യാത്രക്കാര്‍ക്ക് പ്രയോജനപ്രദമല്ല. ഇടുങ്ങിയ വഴിക്ക് ഇരുവശവും കാടുവളര്‍ന്നുനില്‍ക്കുന്നതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുവഴി സഞ്ചരിക്കുവാന്‍ മടിക്കുകയാണ്. കൂടാതെ സാമൂഹ്യവിരുദ്ധശല്യവും തെരുവുനായ്‌ക്കളുടേയും ഇഴജന്തുക്കളുടേയും ഉപദ്രവവും രൂക്ഷമാണ്. കുന്നത്തൂര്‍, പുത്തൂര്‍ മേഖലകളിലെ കശുവണ്ടിഫാക്ടറികളില്‍ ജോലിയ്‌ക്കുപോകുന്ന പുത്തനമ്പലം മേഖലയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ രാവിലേയും വൈകിട്ടും ഈ പാതയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും പലതരത്തിലുള്ള തടസ്സങ്ങള്‍ മൂലം ഏറെ ഇടുങ്ങിയ പാത ഇവര്‍ക്ക് പ്രയോജനപ്പെടാറില്ല.

കൂടാതെ കരിമ്പിന്‍പുഴ മഹാദേവര്‍ക്ഷേത്രം, കൊക്കാംകാവ് ഭഗവതിക്ഷേത്രം, കുന്നത്തൂര്‍കിഴക്ക് എന്‍എസ്എസ് കരയോഗം എന്നിവിടങ്ങളിലേക്കെത്തേണ്ടവരും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. കുന്നത്തൂര്‍ ഫാക്ടറി ജംഗ്ഷനില്‍നിന്നും ആലുംകടവ് ഭാഗത്തേക്ക് പ്രവേശിക്കാന്‍ പടിക്കെട്ടോടുകൂടിയ വഴിയുണ്ടെങ്കിലും സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ ഇതും കാടുമൂടികിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാടുവെട്ടിത്തെളിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.

ഇതിനെത്തുടര്‍ന്നാണ് ആലുംകടവ്-കുണ്ടന്‍കടവ്-ആറ്റുകടവ് തീരദേശറോഡ് നിര്‍മ്മിക്കണമെന്ന മുറവിളി വീണ്ടും ശക്തമായിരിക്കുന്നത്. തീരദേശറോഡ് നിര്‍്മ്മിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനിടെ തീരദേശറോഡ് യാഥാര്‍ത്ഥ്യമാകേണ്ട ആറ്റുതീരത്തെ റവന്യൂപുറമ്പോക്ക് സ്വകാര്യ വ്യക്തി കൈയേറി മതില്‍ നിര്‍മ്മിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ കൈയേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും തീരദേശറോഡ് യാഥാര്‍ത്ഥ്യമാക്കുകയും വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.