Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പത്തനാപുരത്ത് ഹര്‍ത്താലില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 07:56 pm IST
in Kollam

പത്തനാപുരം: ഹര്‍ത്താ ലിന്റെ പേരില്‍ പത്തനാപുരം നഗരത്തില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. മൂന്ന് പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജ്ജിലും മൂന്ന് പോലീസുകാര്‍ക്ക് കല്ലേറിലുമാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിനുനേരെ ആക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് കേരളകോണ്‍ഗ്രസ്(ബി) പത്തനാപുരം പഞ്ചായത്തില്‍ ഹര്‍ത്താലിന് അഹ്വാനം ചെയ്തിരുന്നു.

രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. പ്രകടനത്തിനിടെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് കോണ്‍ഗ്രസുകാരുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പതാകകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെപിസിസി നിര്‍വാഹകസമിതിയംഗം സി.ആര്‍. നജീബിന് നേരെ കയ്യേറ്റശ്രമവും ഉണ്ടായി.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുനലൂര്‍-മൂവാറ്റുപുഴ പാതയും പത്തനാപുരം-കൊട്ടാരക്കര പാതയും ഉപരോധിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനവും ഏറ്റു.

ഇതിനു പിന്നാലെ കേരളകോണ്‍ഗ്രസുകാര്‍ സി.ആര്‍. നജീബിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ്ബിടിക്ക് സമീപം വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ഇത് പോലീസും കേരളാകോണ്‍ഗ്രസുകാരും തമ്മില്‍ ഉന്തിനും തള്ളിനുമിടയാക്കി. നെടുംപറമ്പ് ജംഗ്ഷനില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണിലേക്ക് പ്രകടനം നടത്തി.

പ്രകടനം ടൗണിന് സമീപം പോലീസ് തടഞ്ഞു. മറുഭാഗത്ത് കേരള കോണ്‍ഗ്രസ് ബിക്ക് പിന്തുണയുമായി എല്‍ ഡിഎഫും എത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ കല്ലേറും തുടങ്ങി.

ഇരുകൂട്ടരെയും പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും കല്ലെറിഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പുനലൂര്‍ എഎസ്പി ഹിമേന്ദ്രനാഥിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.

ചിതറിയോടിയ പ്രവര്‍ത്തകരെ പിന്‍തുടര്‍ന്ന് പോലീസ് ഇരുഭാഗങ്ങളിലേക്ക് മാറ്റി. ഇതിനിടെ കോണ്‍ഗ്രസില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.

ഏകദേശം നാല് മണിക്കൂറിലധികം നഗരം തെരുവ് യുദ്ധക്കളമായിരുന്നു. പുനലൂര്‍ സിഐ സുരേഷ്, എസ്‌ഐ ശിവപ്രകാശ്, പത്തനാപുരം എസ്‌ഐ രാജു എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റജീബ്, നേതാക്കളായ ഷാനവാസ് ഖാന്‍, മുഹമ്മദ് അബ്ദുള്ള. റസായി എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.