Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു പെന്‍ഷണറുടെ വിലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 07:58 pm IST
in Vicharam

കെഎസ്ആര്‍ടിസിക്കാരുടെ പെന്‍ഷന്‍ പ്രശ്‌നത്തില്‍ മൂന്നുമാസത്തിനകം ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്; സെക്രട്ടറിയേറ്റിനു മുന്നിലെ ഞങ്ങളുടെ സമരവേദിയില്‍ വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടെത്തി പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷമാകുന്നു.

ആ പ്രഖ്യാപനം വെറും വീണ്‍വാക്കായതിനെ തുടര്‍ന്ന് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമരങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ വിശന്നുവലഞ്ഞു നടക്കുന്ന പട്ടിക്കുമുന്നില്‍ ബിസ്‌ക്കറ്റ് വലിച്ചെറിയുന്നതുപോലെ കുടിശിക നിലനിര്‍ത്തിക്കൊണ്ട് ഇടയ്‌ക്കിടെ പെന്‍ഷന്‍ വിതരണം നടത്താറുണ്ട്.

അവസാനമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഗതാഗതമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കെഎസ്ആര്‍ടിസിയെ അംഗീകൃത സംഘടനകള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സര്‍ക്കാര്‍ 20 കോടി രൂപയും കോര്‍പ്പറേഷന്‍ ഇരുപതുകോടി രൂപയും മാസംതോറും ട്രഷറിയില്‍ നിക്ഷേപിച്ച് പെന്‍ഷന്‍ ഫണ്ട് ഉണ്ടാക്കുമെന്നും അങ്ങനെ ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനവും ജലരേഖയായി മാറിയിരിക്കുന്നു. ഇപ്പോള്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തെ കുടിശികയാണ് നിലനില്‍ക്കുന്നത്. കുടിശിക വരുത്തിക്കൊണ്ടുള്ള പെന്‍ഷന്‍ കിട്ടിയാല്‍ത്തന്നെ എപ്പോള്‍ കിട്ടുമെന്നോ എന്നുകിട്ടുമെന്നോ ഒരു തീര്‍പ്പുമില്ലാതായിരിക്കുന്നു.

ഈ വാര്‍ദ്ധക്യകാലത്ത് പെന്‍ഷന്‍കാര്‍ അവര്‍ക്ക് അവകാശപ്പെട്ട പെന്‍ഷനുവേണ്ടി അവലംബിക്കേണ്ടിവരുന്ന സമരമുറകളുടെ ദയനീയ നേര്‍ക്കാഴ്ചകള്‍ ആരെയും കരളലയിപ്പിക്കുന്നതാണ്. പെന്‍ഷന്‍ നല്‍കണമെന്നുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ഈ വന്ദ്യവയോധികര്‍ക്ക് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല.

ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷന്‍കാര്‍ക്കായി നീക്കി വയ്‌ക്കേണ്ട തുക വളരെ നിസ്സാരമാണ്. വെറും രണ്ടുകൊല്ലം മാത്രം മന്ത്രിയെ സേവിച്ചാല്‍ കൃത്യമായി പെന്‍ഷന്‍ നല്‍കുന്ന ഒരു സംസ്ഥാനത്താണ് ഒരു കൂട്ടം വൃദ്ധര്‍ ജീവിക്കാനുള്ള ഉള്‍പ്രേരണയില്‍ വാര്‍ദ്ധക്യകാല രോഗങ്ങളും അവശതകളും മറന്ന് അവരുടെ പെന്‍ഷനുവേണ്ടി സമരമുഖത്തുനില്‍ക്കുന്നത്. മനസ്സും ശരീരവും തളര്‍ച്ച ബാധിച്ച അവസ്ഥയിലാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍.

ആയുസിന്റെ നല്ലകാലത്ത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ സേവിച്ചതിന്റെ പ്രതിഫലമായി നിശ്ചയിക്കപ്പെട്ട പെന്‍ഷനാണ് ഞങ്ങള്‍ ചോദിക്കുന്നത്. ഒരു ഔദാര്യം വാങ്ങാനല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്, ജോലി ചെയ്താര്‍ജിച്ച അവകാശനിഷേധത്തിനെതിരെയാണ്. ഞങ്ങളുട പെന്‍ഷന്‍ ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതും സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കിയതുമാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനം നഷ്ടമായതുകൊണ്ടുമാത്രം കൊടുത്തുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ നിഷേധിക്കുന്നത് ഏതു നീതിശാസ്ത്രമാണ്? ഇതിനോടകം  ഇരുപതിലേറെ പെന്‍ഷന്‍കാര്‍ ആത്മാഹുതി ചെയ്തു കഴിഞ്ഞു.

നിശ്ചയിക്കപ്പെട്ട ജീവനാംശം കിട്ടാതെ വഴിമുട്ടി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാരിനു ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ല.

അവസാനമായി ഇക്കഴിഞ്ഞ ഏപ്രില്‍ 22 നാണ് കെഎസ്ആര്‍ടിസിക്കാരുടെ പെന്‍ഷന്‍ മാസന്തോറും യഥാസമയം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് മാനേജ്‌മെന്റ് തൃണവല്‍ക്കരിക്കുന്നതിനാല്‍ തുടര്‍ നടപടികള്‍ക്ക് ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടിരിക്കുകയാണ്.

മനുഷ്യാവകാശ കമ്മീഷനും ഞങ്ങളുടെ പെന്‍ഷന്‍ വിതരണം കൃത്യമായി നടത്തണമെന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈയൊരവസ്ഥയില്‍ നീതിന്യായ കോടതികളെ ബഹുമാനിച്ചുകൊണ്ടെങ്കിലും ഞങ്ങളുടെ പെന്‍ഷനുമേലൊരു കൃത്യമായ മാനദണ്ഡമുണ്ടാക്കി പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.