Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗന്ധര്‍വ്വ നിലാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:30 pm IST
in Varadyam

പാടത്തെപണിതുടങ്ങിയാല്‍ പണ്ട് കാവ്‌കെട്ടി അതില്‍ ചോറുംകറികളും കൊണ്ടുപോകുമായിരുന്നു തോളില്‍വെച്ചിരിക്കുന്ന വടിയുടെ രണ്ടറ്റത്തുമായി ചോറും കറികളും അടുക്കിയ ഉറി, കണ്ണുപറ്റാതിരിക്കാന്‍ ഉപ്പും മുളകും കടുകും ഉഴിഞ്ഞ് ആടി ഇറക്കും മുട്ടടക്കം ചെളിയില്‍ പാഞ്ഞുനടന്ന് സൂര്യവെളിച്ചത്തേയും നാടന്‍ പാട്ടിനേയും ഉഴുതുമറിച്ച് വൈകുന്നേരമാകുമ്പോള്‍  കടലുകുടിച്ചുതീര്‍ക്കാനുളള ദാഹവും വിശപ്പും കൂടെ തളര്‍ന്ന ശരീരവുമായി മാടത്തിലെ ചാണകംതല്ലി മെഴുകിയ തിണ്ണയിലെ വിരല്‍ പാടുകള്‍നോക്കി കോരന്‍ വിശ്രമിക്കും.

പണിവിവരം അറിയാന്‍ തമ്പ്രാന്‍ കാളിയുടെ വീട്ടില്‍വന്നത്. വിളികേട്ട് കാളിയുടെ മകള്‍ സീത ശിരസ്സുകുനിച്ച് വിനയം വിഴുങ്ങി പുറത്തിറങ്ങിവന്നു എന്താ എമ്പ്രാനെ? തമ്പ്രാന്റെ മുഖത്ത് നിലാവുവെട്ടം കണ്ണുകളില്‍ അത്ഭുതത്തിന്റെ തിളക്കംപള്ളിപ്പാട്ടു ക്ഷേത്രത്തിലെ ഉല്‍ത്സവം കൊടികയറി നടരണ്ടുംകെട്ടി അണിഞ്ഞൊരുങ്ങി ലാസ്യഭാവത്തില്‍ തലയാട്ടി പനംപട്ട തിന്നുകൊണ്ട് ശീവേലിക്ക് നിരത്തി നിര്‍ത്തിയ ആനകളെ കണ്‍നിറച്ച് കണ്ടുകൊണ്ടിരിക്കുന്ന സീതയുടെ  ആനച്ചന്തം ലഹരിയോടെ  തമ്പ്രാന്‍ നോക്കികാണുന്നത് അപ്പോഴാണ്.സീതയേയും തമ്പ്രാനേയും കാറ്റ് ഉരുമ്മി വിവിധ  ആവേശം കോരിയിട്ടുകൊണ്ടിരുന്നു

ഉത്സവത്തിന്റെ തിമര്‍പ്പുകള്‍ കഴിഞ്ഞ്, കുങ്കുമ വട്ടത്തില്‍ സൂര്യന്‍ അടുത്ത  പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ തമ്പാന് ഒരു ഉന്മേഷക്കുറവ് ഇനി എങ്ങനെയാണ് കാളിയുടെ മകളെ കാണുക? അധികം സംസാരിച്ചിട്ടില്ലെങ്കിലും അവളുടെ ഉടലില്‍ നിന്നു വാറ്റിയെടുത്ത സൗന്ദര്യം മനസ്സിന്റെ പീഡിത സ്ഥലങ്ങളിലേക്ക് ഒഴുകി ഇന്ദ്രിയത്തിന്റെ ബോധത്തിലേക്ക് പ്രണയത്തിന്റെ ലാവചെന്നെത്തിയിരിന്നു

തിനാവനത്തില്‍ ഒരുനാള്‍ ഒരുവേടനവന്‍ തിരുമുഖിയാം വള്ളിയ്‌ക്കരികില്‍ചെന്നു പെണ്ണേ നീ ഈവഴികണ്ടോ നല്ലൊരു പേടമാന്‍..    സീത മനസ്സുതുറന്നുപാടി..

കാളി നീട്ടിവിളിച്ചു…ചീതേയ്…ഇങ്ങുവാടീ….ദേ..കോരന്‍ പനിപിടിച്ചുകിടപ്പാ…അതോണ്ട് നീ തമ്പ്രാന്റെ വീട്ടീന്ന് കഞ്ഞി പാടത്ത് കൊണ്ടുവാ..

നാക്കും പല്ലുംഞ്ഞെരിഞ്ഞമര്‍ത്തി, ചവച്ച വെറ്റിലയും പാക്കും നീട്ടിതുപ്പി. വീണ്ടും പറഞ്ഞു  ചീ…േേത കേട്ടോടീ… അമ്മയുടെ വാക്കുകള്‍ കാതില്‍ കോരിയെടുത്തുകൊണ്ട് അവള്‍ തമ്പ്രാന്റെ വീട്ടിക്കേ് നടന്നു. ഗേറ്റുതുറക്കുന്ന ശബ്ദം  പൂമുഖത്തിരിക്കുന്ന തമ്പ്രാന്റെ കാതുകളെ ഉണര്‍ത്തി. കടന്നുവരുന്ന സീതയെ കണ്ടപ്പോള്‍ ഒരഗ്നിനാളത്തിന്റെ പ്രതീതി. തമ്പ്രാന്റെ വീട്ടിലെ പട്ടി വല്ലാതെകുരച്ചപ്പോള്‍ സീത ഒതുങ്ങി മുറ്റത്തിന്റെ ഓരത്തുകൂടി അടുക്കള വശത്ത്‌ചെന്നു.

ചുണ്ടില്‍ നിറഞ്ഞുതുളുമ്പുന്ന ചിരിയുമായി തമ്പ്രാട്ടി ചട്ടികള്‍ നിരത്തി ,അവള്‍ കാവ്‌കെട്ടി അതിലാക്കി നടന്നു നീങ്ങി . ആ പോക്കും ആനച്ചന്തവും നുകര്‍ന്ന് രാമച്ചക്കിടക്കയില്‍ ചാരിയിരുന്നു. അവള്‍ അറിയാതെ തമ്പ്രാന്റെ കണ്ണുകള്‍ക്കും ഹൃദയത്തിനും ഇരയായി…

ദിവസങള്‍  പലതും കൊഴിഞ്ഞു.

അമ്പലത്തിന്റെ പച്ചപ്പുല്‍ നിറഞ്ഞ പടിഞ്ഞാറെ മൈതാനത്തിന്റെ തെക്കേ അറ്റത്ത് കുറ്റിക്കാടു നിറയെ യക്ഷിപ്പാലകള്‍ വളര്‍ന്നു പന്തലിച്ചതിനു താഴെ ഇരുട്ട് കുനിഞ്ഞ് നിലം പരതുന്നു. രാത്രികാലങ്ങളില്‍ പാല പൂക്കുന്ന സമയങ്ങളില്‍ പക്ഷികളും യക്ഷികളും ചിറകുപിണച്ച് മത്സ രിച്ച്കാറ്റിനെ പറന്നളക്കും, അതോടെ നക്ഷത്രങ്ങള്‍ കണ്‍ തുറക്കും നിലാവ്ചുരുട്ടിച്ചാലിച്ച് ദീപം ഉണ്ടാക്കും പിന്നെ  ഗന്ധര്‍വ്വന്മാരുടെ വരവായി ആ വെള്ളിവെളിച്ചത്തില്‍ കാടുകളില്‍ ഉറങ്ങുന്നവരുടെ മിഴികളില്‍ വെള്ളിടിയും വായില്‍ കുരവയുമായി എതിരേല്‍ക്കും. വിടരാറായ പൂക്കളുടെ നനുത്ത ധമനികള്‍ വീര്‍ത്തു വിടരും. അടഞ്ഞ അമ്പലമുറ്റത്തെ വാതില്‍ക്കെട്ടിലെ പ്രേതങ്ങള്‍ മുടിയഴിഞ്ഞുലഞ്ഞാടും. അമ്പലക്കുളത്തിലെ വെള്ളം പിളര്‍ന്ന് മത്സ്യകന്യകമാര്‍ ഗന്ധര്‍വ്വനെ എതിരേല്‍ക്കാന്‍ നുരഞ്ഞാടും.

എല്ലാത്തിനും സാക്ഷിയായി അമ്പലത്തിലെ കിടാവിളക്കിലെ ഒറ്റത്തിരിയും.……രാമച്ചക്കിടക്കയില്‍ തമ്പ്രാന്‍ സ്വപ്‌നം കണ്ടുറങ്ങി. അവളുടെ നാഭിയില്‍ ഉടക്കിയ കണ്ണുകള്‍ കൂര്‍ത്ത മുനയോടെ അവളുടെ നിമ്‌നോന്നതങ്ങളില്‍ പാറി നടന്നപ്പോള്‍  അവന്‍ മന്ത്രിച്ചു…സീതേ ഞാന്‍ നിന്റെ രാമനാണ്…നിന്റെ ഗന്ധര്‍വ്വനാണ്….സൂര്യവെളിച്ചത്തിന് ചൂട് കൂടിയപ്പോഴാണ്  തമ്പ്രാന്‍ കണ്ണു തുറന്നത്. കൈകുടഞ്ഞ് എഴുന്നേറ്റപ്പോള്‍. അടുക്കള ഭാഗത്ത് കൊണ്ടുപിടിച്ച സംസാരം

സീതക്ക്…ഇന്നലെരാത്രി ഗന്ധര്‍വ്വന്‍ കൂടിയത്രേ…?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

India

‘മെയ്ഡ് ഇൻ പാകിസ്ഥാൻ’ എന്നെഴുതിയ ബെഡ് ഷീറ്റ് ക്ഷേത്രത്തിന് സമീപം യുവതിക്ക് വിറ്റ് അജ്ഞാതൻ ; പോലീസ് അന്വേഷണം ആരംഭിച്ചു

India

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.