Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗ്രാമീണ സര്‍ഗ്ഗ പച്ചയില്‍ വിരിഞ്ഞൊരു ‘ചക്ക’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 08:38 pm IST
in Varadyam

‘ചക്ക’ വെറുമൊരു ഭക്ഷ്യവിഭവം മാത്രമല്ല , മാനവികതയുടെ അടയാളം കൂടിയാണ്. ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും പ്രാസംഗികനും എഴുത്തുകാരനുമായ കണ്ണൂര്‍ ജില്ലയിലെ കുയിലൂരെന്ന ഗ്രാമത്തിലെ ലക്ഷ്മണന്‍ കുയിലൂര്‍.

മാരക രോഗങ്ങളായ എയ്ഡ്‌സിനേയും കാന്‍സറിനേയും പ്രതിരോധിക്കാനുളള ഔഷധ ഗുണമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയ, എന്നാല്‍ പുതുതലമുറയില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടാത്തതും പലരും രുചിച്ചു നോക്കുക പോലും ചെയ്യാത്ത ചക്കപ്പഴത്തിന് മാധുര്യമേറുന്ന രുചിക്കപ്പുറം കൂട്ടായ്‌മയുടെ , സര്‍ഗ്ഗാത്മകതയുടെ അംശം ഇഴുകി ചേര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. അതും സ്വന്തം പത്രാധിപത്യത്തില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികം ‘ചക്ക’യെന്ന പേരിലുള്ള മാസികയിലൂടെ. സ്വന്തം ഗ്രാമത്തിലെയും കണ്ണൂര്‍ ജില്ലയിലെ തന്നെ പ്രമുഖരായ എഴുത്തുകാരുടെയും രചനകളോടൊപ്പം എഴുത്തി തുടങ്ങുന്നവരുടെ രചനകളാലും സമ്പന്നമാണ് ‘ചക്ക’.

പഴുത്തലിഞ്ഞ്, പറമ്പില്‍ ആരാലും ശ്രദ്ധിക്കാതെ താഴത്തു വീണ് പൊട്ടിത്തെറിച്ച ചക്കച്ചുള പോലെ, ചക്കക്കുരു പോലെ ഗ്രാമീണ മനസ്സുകളിലെ, വെളിച്ചം കാണാത്ത സര്‍ഗ്ഗവാസനകളെ, എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പത്രാധിപരും തന്റെ മാസികയും.

കക്ഷി രാഷ്‌ട്രീയത്തിനധീതമായി 1997-ല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പഴശ്ശിഡാം കേന്ദ്രീകരിച്ച് ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഉദയം ചെയ്ത സൗഹൃദ കൂട്ടായ്‌മയില്‍ രൂപംകൊണ്ട ആശയം മാസികാ രൂപത്തിലാക്കി സ്വയം ഏറ്റെടുത്ത് കഴിഞ്ഞ 17 വര്‍ഷമായി, ലക്കങ്ങളായി കയ്യെഴുത്തു പ്രതിയായി പ്രസിദ്ധീകരിച്ചു വരികയാണ് ‘ചക്ക’യെന്ന പേരില്‍. ഗ്രാമീണതയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന പലതും ഉപഭോഗ സംസ്‌കാരത്തിന്റേതായ പുതിയ സമൂഹത്തിന് കൈമോശം വന്നു കൊണ്ടിരിക്കേ ചക്കയുള്‍പ്പെടെ പഴയതെല്ലാം തളളിപ്പറയേണ്ടതല്ലെന്ന് പത്രാധിപര്‍ ഈ സാമൂഹ്യകൂട്ടായ്‌മയിലൂടെ, തന്റെ പത്രാധിപത്യത്തില്‍ കഴിഞ്ഞകാലങ്ങളിലിറക്കിയ ‘ചക്ക’യിലെ സൃഷ്ടികളിലൂടെ സമൂഹത്തിന് പറഞ്ഞു തരുന്നു.

നന്മയും കൂട്ടായ്‌മയും നഷ്ടപ്പെട്ട ലോകത്ത് ഇവ തിരിച്ചു കൊണ്ടുവരാനുളള എളിയ ശ്രമത്തിന് നാട്ടുകാര്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും വൈവിധ്യങ്ങളായ കഥകളായും കവിതകളായും ലേഖനങ്ങളാലും ഒരോ ലക്കം പുറത്തിറങ്ങി കഴിയുമ്പോഴും അടുത്ത ലക്കമെന്നിറങ്ങുമെന്ന വിളികള്‍ പതിവാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ പുറത്തിറങ്ങിയ എല്ലാ ലക്കങ്ങളുടേയും കവറുകള്‍ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് പത്രാധിപരുടെ അയല്‍വാസിയും മാലൂര്‍ പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ കെ.വി.രാജേഷാണ്.

വര്‍ഷങ്ങളായി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കത്തുകളും ലേഖനങ്ങളും എഴുതി വരുന്ന ലക്ഷ്മണന്‍ കുയിലൂര്‍ മട്ടന്നൂരില്‍ ആധാരമെഴുത്ത് ജോലി ചെയ്തു വരുന്നു. തന്റേതായി പ്രസിദ്ധികരിക്കപ്പെട്ട നൂറുകണക്കിന് കത്തുകളും ലേഖനങ്ങളും നുറുങ്ങുകളും മനോഹരമായ ആല്‍ബങ്ങളാക്കി ചന്ദ്രക്കാന്തമെന്ന തന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രീതയാണ് 50 ല്‍ എത്തിനില്‍ക്കുന്ന ലക്ഷ്മണന്റെ ഭാര്യ. ബിരുദ വിദ്യാര്‍ത്ഥികളായ അമല്‍ദേവ്, അനഘ എന്നിവര്‍ മക്കളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.