Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീനിവാസ ശാസ്ത്രിയുടെ ശാലീനത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:07 pm IST
inSamskriti

സുപ്രസിദ്ധ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന വി.എസ്. ശ്രീനിവാസ ശാസ്ത്രി ഉദാരനും ദയാലുവും ആയിരുന്നു. അദ്ദേഹം അണ്ണാമല സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഘട്ടത്തില്‍നടന്ന ഒരു സംഭവം പ്രതേ്യകം എടുത്തുപറയത്തക്കതാണ്.

വിദ്യാര്‍ത്ഥികള്‍ വൈസ്ചാന്‍സലറായിരുന്ന ശാസ്ത്രിയെ സ്വന്തം പിതാവിനെപ്പോലെ ആദരിച്ച് ബഹുമാനിച്ചു. അതിനുള്ള കാരണങ്ങളിലൊന്ന് പ്രൊഫസര്‍മാര്‍ നിസ്സാര കുറ്റത്തിന് ശിക്ഷിച്ചാല്‍ അതു ഗണിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് കരുണയോടെ അദ്ദേഹം പലപ്പോഴും മാപ്പുകൊടുത്തിരിന്നു എന്നതാണ്. അച്ചടക്കത്തെ മുന്‍നിര്‍ത്തി കുട്ടികളെ ശിക്ഷിക്കുകയോ അവര്‍ക്ക് പിഴയിടുകയോ ചെയ്യുമ്പോള്‍ വൈസ് ചാന്‍സലര്‍ അതിലിടപെടുകയും അവര്‍ക്കു മാപ്പുകൊടുത്ത്തങ്ങളുടെ അധികാരത്തില്‍ കൈകടത്തുകയും ചെയ്യുന്നത് അദ്ധ്യാപകര്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

ഒരുദിവസം അദ്ധ്യാപകര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പറഞ്ഞു: ”അങ്ങ് ഹൃദയവിശാലതകൊണ്ടാകാം ചെയ്യുന്ന പ്രവൃത്തികള്‍ വിദ്യാലയത്തിന് ഏറെ ദോഷം വരുത്തുന്നുണ്ട്. കോളേജിലെ അച്ചടക്കം തകരാറിലാക്കാന്‍ അത് ഇടകൊടുക്കുന്നു. ഞങ്ങള്‍ കുട്ടികളെ ശിക്ഷിക്കുകയോ അവര്‍ക്ക് പിഴ ഇടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ന്യായമായ കാരണത്തെ മുന്‍നിര്‍ത്തി മാത്രമാണ്.”

അവര്‍ പറഞ്ഞത് വളരെ ശ്രദ്ധയോടെ ശാസ്ത്രികള്‍ കേട്ടു. പിന്നെ ശാന്തസ്വരത്തില്‍ പറഞ്ഞു. ”നിങ്ങള്‍ പറയുന്നത് ശരിയാണ്. നിങ്ങള്‍ എന്റെ തെറ്റ് ക്ഷമിക്കണം.”

‘എന്തു തെറ്റ്?’

കുട്ടികളുടെ നേര്‍ക്ക് ശിക്ഷാ നടപടികളെടുക്കുമ്പോഴെല്ലാം എന്റെ ചെറുപ്പത്തിലെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ എന്റെ പിതാവ് മരിച്ചു. വീട്ടില്‍ വിധവയായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ വളരെ പ്രയാസപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുകൂട്ടിയത്. എന്നെ വളര്‍ത്തിയതും വളരെ ക്ലേശിച്ചാണ്. ഞാനന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. അക്കാലത്ത് വലിയ ഫീസൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അതുതന്നെയും കൊടുക്കാന്‍ അമ്മ ഞെരുങ്ങിയിരുന്നു.

ഒരുദിവസം എനിക്ക് മുഷിഞ്ഞ മുണ്ടും ഷര്‍ട്ടുമായി സ്‌കൂളിലേക്ക് പോകേണ്ടിവന്നു. കാരണം മുണ്ടലക്കാന്‍ പറ്റിയ ഒരു സോപ്പ് വാങ്ങാനുള്ള കാശുപോലും അമ്മയുടെ കൈയിലുണ്ടായിരുന്നില്ല. ഞാന്‍ ലജ്ജയോടെ ക്ലാസിന്റെ ഒരു മൂലയിലിരുന്നു. അദ്ധ്യാപകന്‍ വന്നു. അദ്ദേഹം ക്ലാസിലാകെ നോക്കി. എന്നെ കണ്ടതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. അദ്ദേഹം പറഞ്ഞ: ”എഴുന്നേറ്റ് നില്‍ക്ക്!” ഞാന്‍ എഴുന്നേറ്റു നിന്നു. ഇത്രയും മുഷിഞ്ഞ മുണ്ടുമായി ക്ലാസില്‍ വന്നതിന് നിനക്ക് ഞാന്‍ എട്ടണ പിഴയിട്ടിരിക്കുന്നു.’

എനിക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ല. എന്റെ ചിന്തയെല്ലാം അമ്മയെക്കുറിച്ചായിരുന്നു. തുണിയലക്കുന്ന സോപ്പു മേടിക്കാനാകാതെ കുഴങ്ങുന്ന അമ്മ എങ്ങനെ എട്ടണ പിഴയുണ്ടാക്കും.

ഗദ്ഗദകണ്ഠനായി വൈസ് ചാന്‍സലര്‍ തുടര്‍ന്നു: ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ കുട്ടികളെ സംബന്ധിച്ച ശരിയായ വിവരം മനസ്സിലാക്കാതെ ഞാന്‍ അവരെ ശിക്ഷിക്കാറില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.