Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടപരമ്പര; കളക്ടര്‍ സ്ഥലപരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 08:55 pm IST
in Kollam

കൊട്ടാരക്കര:  അവലോകന സമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റ ഭാഗമായി ജില്ലകളക്ടര്‍ എ. കൗശിഗന്‍ കുളക്കടയിലെത്തി സ്ഥല പരിശോധന നടത്തി. പോലീസ്, ആര്‍ടിഒ, കെഎസ്ടിപി, റവന്യു ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.  വാഹനാപകടങ്ങള്‍ക്കുള്ള സാധ്യതയും കാരണങ്ങളും ശാസ്ത്രീയമായ പരിശോധനകളിലൂടെ നേരിട്ട് മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കളക്ടറുടെ സന്ദര്‍ശനം.

കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയെത്തിയ സംഘം അപകടസാധ്യത കൂടിയ നാലര കിലോമീറ്ററോളം ഭാഗത്ത് നാല് മണിക്കൂറിലധികം നിരീക്ഷണം നടത്തി. സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിന് വിശദമായ പഠന റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും നല്‍കാന്‍ കെഎസ്ടിപി, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പെട്ടന്ന് നടപ്പിലാക്കേണ്ടുന്ന സുരക്ഷാ കാര്യങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും.

രണ്ട് മേഖലകളായി തിരിച്ചായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. അപകടസാധ്യത കൂടിയ മേഖലയായ കുളക്കട ക്ഷേത്ര ജംഗ്ഷന്‍, ലക്ഷം വീട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ റിഫ്‌ളക്ടഡ് സ്റ്റഡ്‌സ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കര്‍ ലൈന്‍ സ്ഥാപിക്കും.

കലയപുരം ജംഗ്ഷന്‍ മുതല്‍ ഏനാത്ത് പാലം വരെ റോഡില്‍ സൈന്‍ബോര്‍ഡുകള്‍, റിഫഌക്ടറുകള്‍, അപകടസാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍, വേഗതാ നിയന്ത്രണ സൂചകങ്ങള്‍ എന്നിവ ഉടന്‍ സ്ഥാപിക്കും. ബസ് സ്‌റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം മൂടിയില്ലാത്ത ഓടകള്‍ക്ക് മൂടി സ്ഥാപിക്കും. െ്രെഡവര്‍മാരുടെ കാഴ്ചയ്‌ക്ക് തടസ്സമാകുന്ന മരചില്ലകള്‍, ബോര്‍ഡുകള്‍ എന്നിവ  ഉടന്‍ നീക്കംചെയ്യും. ശാസ്ത്രീയപഠനത്തിനുശേഷമുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.

കുളക്കട ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന  യോഗത്തിന്റ തുടര്‍നടപടികളുടെ ഭാഗമായാണ് കളക്ടറുടെ സന്ദര്‍ശനം. മുന്‍പ് നടന്ന അവലോകന യോഗങ്ങള്‍ പ്രഹസനമായിരുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രസംഗത്തിലല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുകാണിക്കുകയാണ് നല്ലതെന്ന് അന്ന് തന്നെ കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

കുളക്കട മുതല്‍ കലയപുരം വരെയുള്ള പ്രദേശങ്ങളില്‍ 2013 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ വാഹനാപകടത്തില്‍ 18 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം നൂറിലധികം വരും. കെഎസ്ടിപി യുടെ അശാസ്ത്രിയമായ റോഡ് നിര്‍മ്മാണം ആണ് ഇവിടെ അപകടക്കെണിയാകാന്‍ കാരണം എന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ല. ആര്‍ഡിഒ സി. സജീവ്, തഹസില്‍ദാര്‍ സോമസുന്ദരന്‍ പിള്ള, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രാജീവ്, കെഎസ്ടിപി എഇ ഡിങ്കി, എംവിഐ പ്രതാപന്‍, സിഐ. ഷൈനു തോമസ് എന്നിവരും കളക്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.