Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പത്മശ്രീയുടെ തിളക്കത്തില്‍ ഡോ. കെ.പി. ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 04:52 pm IST
in Varadyam

ഭാരത സര്‍ക്കാരിന്റെ പത്മശ്രീ പുരസ്‌കാരം ലഭിക്കുക എന്നത് താന്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അംഗീകാരമാണ്. അതില്‍ അത്യധികം സന്തോഷമുണ്ട്. മനോഹരമായ ലോകത്തെ മനോഹരമായ രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനമാണ് കേരളം. കേരളത്തിലേക്ക് തന്റെ പേരില്‍ ഒരു പത്മശ്രീ ലഭിച്ചതലും സന്തോഷമുണ്ട്.

ഒരാളിന്റെ ജീവിതത്തല്‍ ലഭിക്കാവുന്ന ഏറ്റവും വലിയ  അംഗീകാരമാണിത്. മറ്റ് ഡോക്ടര്‍മാരില്‍നിന്ന് വ്യത്യസ്ഥനാക്കുന്നതിന് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഉപകരിക്കും. ചിലര്‍ ഇതില്‍ സ്വയം മറന്നു പോകാറുണ്ട്.ഞാന്‍ അത്തരക്കാരനല്ല. ഇത് പറയുന്നത് ഈ വര്‍ഷത്തെ പത്മശ്രീപുരസ്‌കാരത്തിന് അര്‍ഹനായ ഡോക്ടര്‍ കെ.പി.ഹരിദാസാണ്. ഇത്തവണ കേരളത്തിനു ലഭിച്ച രണ്ട് പത്മശ്രീ പുരസ്‌കാരങ്ങളില്‍ ഒന്ന് തലസ്ഥാനനഗരിക്ക് സമ്മാനിക്കുകയാണ് അദ്ദേഹം.

ഇപ്പോഴത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ:

മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഒരുപാട് മാറ്റം വരണം. സ്വകാര്യആശുപത്രികളില്‍ രോഗികളുടെ കുറവ്  ഏറ്റവും വലിയ പ്രശ്‌നമാണ്. വ്യത്യസ്ത രോഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള അവസരം സ്വകാര്യമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നു. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കെട്ടിടവും മെഡിക്കല്‍ ഉപകരണങ്ങളും കുറവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രോഗികളുമായി  ഇടപെടാനുള്ള അവസരങ്ങളും കുറവാണ്. അതിനാല്‍ ആശുപത്രികള്‍ക്ക്  ഡോക്ടര്‍മാരുടെ യഥാര്‍ത്ഥ കഴിവുകള്‍  ഉപയോഗപ്പെടുത്താനാകുന്നില്ല.

ബിരുദാനന്തര കോഴ്‌സുകളെക്കുറിച്ച്:

ബിരുദാനന്തര കോഴ്‌സുകളിലും അപാകതകളുണ്ട് ത്വക് രോഗ വിദഗ്‌ദ്ധനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ജറി പഠിക്കേണ്ടിവരുന്നു. സര്‍ജനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പീഡിയാട്രിക്‌സ് ലഭിക്കുന്നു.

സര്‍ജറി ആര്‍ട്ടും  സയന്‍സും കൂടിച്ചേര്‍ന്നുള്ള ചികിത്സാരീതിയാണ്. മയങ്ങിക്കിടക്കുന്ന രോഗിയുടെ ശരീരത്തില്‍ ഡോക്ടറുടെ ആര്‍ട്ട് വര്‍ക്കാണ് പ്രവര്‍ത്തിക്കുന്നത്. അതിന് ഭാവനയും കഴിവും കലാബോധവും വേണം. ഈ മേഖലയില്‍ ഇപ്പോള്‍ വിദഗ്‌ദ്ധരുടെ അഭാവം നേരിടുകയാണ്. സര്‍ജറി, ഗൈനക്കോളജി, മെഡിസിന്‍, പീഡിയാട്രിക്‌സ് എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ച് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നതിലൂടെ ഒരു പരിധിവരെ  വ്യത്യസ്ത മേഖലകളില്‍ താത്പര്യമുള്ള വിദഗ്‌ദ്ധരെ സൃഷ്ടിക്കാനാകും.

ആതുരശുശ്രൂഷാ രംഗത്ത് മനുഷ്യത്വവും സാമാന്യബുദ്ധിയും കരുണയും വേണം. ബാര്‍ബറും സര്‍ജനും കത്രിക പിടിക്കുന്നത് ഒരുപോലെയാണ്. ഇരുവരിലും സര്‍ഗവാസനയും കലാബോധവും ആവശ്യമാണ്.

ആതുരശുശ്രൂഷാരംഗത്ത് നാലുപതിറ്റാണ്ട് പിന്നിട്ട ഡോ. ഹരിദാസ് ശസ്ത്രക്രിയാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയ്‌ക്ക് സമീപം ചെറുന്നിയൂരില്‍ പരമുവിന്റെയും ദാക്ഷായണിയുടെയും മകനായി ജനിച്ചു. 1968 ല്‍ ഫാര്‍മക്കോളജി അദ്ധ്യാപകനായി പ്രവര്‍ത്തനം ആരംഭിച്ചു. 1975ല്‍ സര്‍ജറിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം ആരംഭിച്ചതു മുതല്‍  അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സര്‍ജറിയോടുള്ള ആഭിമുഖ്യത്താല്‍  ഈ വിഭാഗത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി യുകെയില്‍ നിന്ന് എഫ്ആര്‍സിഎസ് ലഭിച്ചു. 1987 ല്‍  അബുദാബിയിലെ ബെഡാ സെയ്ദ് ആശുപത്രയില്‍ സര്‍ജറി വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചു.

അതിനുശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തി മെഡിക്കല്‍ കോളേജില്‍ തിരികെ പ്രവേശിച്ചു. ശസ്ത്രക്രിയാരംഗത്ത് കേരളത്തെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു പന്നീടുള്ള ലക്ഷ്യം.തുടര്‍ന്ന് മറ്റ് ഡോക്ടര്‍മാര്‍ക്ക് എത്താനാകാത്ത തലത്തിലേക്ക്  ഉയരാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി. അങ്ങനെ കേരളത്തില്‍ ആദ്യമായി കരള്‍ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍ എന്ന ബഹുമതി  1980 ല്‍ സ്വന്തമാക്കി.

മെഡിക്കല്‍ സാങ്കേതിവകവിദ്യ കൂടുതല്‍ വികസിക്കാത്ത കാലത്താണ് ഈ നേട്ടം എന്നത് എടുത്തുപറയേണ്ടതാണ്. 1996ല്‍ തിരുവനന്തപുരത്ത് താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യുന്ന ആദ്യ സര്‍ജനുമായി.

2000 ല്‍ തിരുവനന്തപുരത്ത്  ആനയറയ്‌ക്ക് സമീപം ലോഡ്‌സ് ആശുപത്രി എന്ന പേരില്‍ സ്വന്തമായി ഒരു ആശുപത്രി ആരംഭിച്ചു.വളരെ വേഗത്തില്‍ കേരളത്തിലെ മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നു. നഗരത്തിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനകേന്ദ്രമായി ഈ ആശുപത്രിയെ മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. സര്‍ജറി സംബന്ധമായ നൂതന സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനായി 2011 ല്‍ യൂട്യൂബ് ആരംഭിച്ചു. യോഗ്യതയുള്ള നഴ്‌സുമാരുടെ അഭാവം പരിഹരിക്കാനായി ആശുപത്രിയോടനുബന്ധിച്ച് നഴ്‌സിംഗ് സ്‌കൂളും ആരംഭിച്ചു. ഔദ്യോഗികരംഗത്തുനിന്ന് വിരമിക്കേണ്ട സമയം കഴിഞ്ഞെങ്കിലും  ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ ചെയ്തുകൊണ്ട് അദ്ദേഹം ഇപ്പോഴും കര്‍മ്മനിരതനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.