Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിനോദ് വധം: പരാജയപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 09:37 pm IST
in Alappuzha

മാവേലിക്കര: നാടിനെ നടുക്കിയ മൃഗീയ കൊലപാതകത്തില്‍ പങ്കളികളായ എസ്ഡിപിഐ നേതാക്കന്മാര്‍ ജയിലഴിക്കുള്ളിലായതോടെ പരാജയപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍. ആര്‍എസ്എസ് വള്ളികുന്നം മണ്ഡല്‍ ശരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ചെങ്കിലാത്ത് വീട്ടില്‍ വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളില്‍ അഞ്ചുപേരാണ് ശിക്ഷിക്കപ്പെട്ടത്. എസ്ഡിപിഐ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് വള്ളികുന്നം കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദ്ദീന്‍ (34), പോപ്പുലര്‍ ഫ്രണ്ട് കായംകുളം മണ്ഡലം പ്രസിഡന്റ് വള്ളികുന്നം താളിരാടി പാലത്തിന്റെ കിഴക്കേവീട്ടില്‍ നൗഷാദ് (കൊച്ചുമോന്‍-36), എസ്ഡിപിഐ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വള്ളികുന്നം താളിരാടി ദാറുല്‍ ഇഹ്ത്താല്‍ വീട്ടില്‍ നിസാം (നിസാമുദ്ദീന്‍-34), എസ്ഡിപിഐ പ്രവര്‍ത്തകരായ കൊല്ലം പാവുമ്പ തഴവ നൂര്‍മഹല്‍ വീട്ടില്‍ നജീബ് (36), കൊല്ലം പാവുമ്പ തഴവ പുത്തന്‍പുരയില്‍ ഷാമര്‍ (30) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ചത്.

കൊലപാതകം നടന്ന ശേഷം പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് ഭരണനേതൃത്വത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും ഉണ്ടായത്. അതിനാല്‍ കേസിലെ പ്രതികളില്‍ പലരെയും മാസങ്ങള്‍ക്ക് ശേഷമാണ് പിടികൂടാന്‍ സാധിച്ചത്. ഒന്നാം പ്രതി നജീബ്, രണ്ടാം പ്രതി ഷാമര്‍, നാലാം പ്രതി നിസാം എന്നിവര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്.

പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും നിരവധിശ്രമങ്ങള്‍ നടന്നു. വിനോദിന്റെ ശവസംസ്‌കാര ചടങ്ങ് നടന്ന ദിവസം വിലാപയാത്രയില്‍ പങ്കെടുത്ത ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പോലിസിന്റെ മര്‍ദ്ദനത്തില്‍ ഓടി രക്ഷപ്പെട്ടവരെ പള്ളിപ്പരിസരത്ത് പതിയിരുന്ന എന്‍ഡിഎഫുകാര്‍ അക്രമിച്ചു. എഫ്‌ഐആറിന്റെ ഒരുഭാഗം വള്ളികുന്നം പോലിസ് സ്‌റ്റേഷനില്‍ നിന്നും കീറിമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാരണത്താല്‍ സ്‌റ്റേഷനിലെ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുക്കേണ്ടതായും വന്നു. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്.

കേസന്വേഷണത്തിലും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് മാവേലിക്കര സിഐമാരായ നസീം, ഷാജിസുഗുണന്‍, ചെങ്ങന്നുര്‍ ഡിവൈഎസ്പി: ബി.രവീന്ദ്രപ്രസാദ് എന്നിവരായിരുന്നു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി: സി.എം. പത്രോസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിനോദിന്റെ കുടുംബത്തോട് നീതി പുലര്‍ത്താന്‍ ഭരണ വര്‍ഗം തയ്യാറായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാല്‍ നീതി നിഷേധമാണ് കുടുംബത്തിന് അനുഭവിക്കേണ്ടിവന്നിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.