Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ഡലമഹോത്സവം ദല്‍ഹി നരേലയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:19 pm IST
in Travel

ന്യൂദല്‍ഹി: നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം  മണ്ഡല മഹോത്സവം   നരേലയില്‍ ആഘോഷിച്ചു. പഞ്ചാബി കോളനിയിലെ സനാതന മന്ദിര്‍ അങ്കണത്തില്‍ നടന്ന അയ്യപ്പ പൂജാ  മഹോത്സവം ഉത്തരേന്ത്യന്‍ ജനതയ്‌ക്കും വളരെയേറെ ഇഷ്ടപ്പെട്ടു.

മലയാളികളോടൊപ്പം മണ്ഡലാഘോഷ ലഹരിയില്‍ ശരണം വിളിച്ചും   ആനന്ദ നൃത്തം ചവുട്ടിയും ആദ്യവസാനം വരെ പൂജാ വേദിയിലും മറ്റും  അവരും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയ്‌ക്കാണ് നരേല എന്ന ഉത്തര ദല്‍ഹിയിലെ ഗ്രാന്തരീക്ഷം സാക്ഷ്യം വഹിച്ചത്.

ഭക്തരുടെ ശരണം വിളികളും പല്ലശന ഉണ്ണി മാരാരും സംഘവും തീര്‍ത്ത മേളപ്പെരുക്കവും അക്ഷരാര്‍ഥത്തില്‍ നരേലയെ ഭക്തി നിര്‍ഭരമാക്കുക മാത്രമല്ല അയ്യനെ കൂടുതലായി മനസ്സിലാക്കുവാനും അറിയുവാനും തദ്ദേശീയര്‍ക്ക്  അവസരമൊരുക്കിയെന്നതാണ്   വസ്തുത. ഈ സന്തോഷം അവിടെ തിങ്ങി നിറഞ്ഞ ഒരോ ഉത്തരേന്ത്യന്‍  മുഖങ്ങളിലും ദൃശ്യമായിരുന്നു. ഒപ്പം തന്നെ  പ്രവാസജീവിത വേളയിലും കലിയുഗവരദാനായ ശ്രീ അയ്യപ്പ സ്വാമിയെ ആരാധിക്കുവാനും പൂജിയ്‌ക്കുവാനും സ്വാമിയുടെ അനുഗ്രഹാശിസ്സുകളേറ്റു വാങ്ങുവാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം സ്ഥാനീയരായ ഓരോ പ്രവാസി മലയാളിയുടെയും ഭാവങ്ങളില്‍  നിറഞ്ഞു കാണാമായിരുന്നു.

സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ച് ഗുരുസ്വാമി  പദ്മനാഭന്‍ജിയുടെ നേതൃത്വത്തില്‍ ശരണം വിളികളോടെ  അന്നദാന പ്രഭുവായ അയ്യപ്പന്റെ നാമത്തില്‍  നടത്തിയ അന്നദാനത്തോടെയാണ്  നരേല അയ്യപ്പ സേവാ സമിതിയുടെ  മൂന്നാം മണ്ഡല മഹോത്സവത്തിന് ആരംഭം കുറിച്ചത്.  ഉച്ചയ്‌ക്ക്  പന്ത്രണ്ടു  മണിയോടു കൂടി ആരംഭിച്ച ഭണ്ടാര (അന്നദാനം) ഏകദേശം മൂന്നു മണി വരെ നീണ്ടുനിന്നു.

വൈകീട്ട് അഞ്ചു മണിയ്‌ക്ക് പഞ്ചാബി കോളനിയീലെ സനാതന്‍  മന്ദിറില്‍ (ക്ഷേത്രം) പരിസരത്തു നിന്നും പ്രദാന തന്ത്രി ജയപ്രകാശ് ഭട്ട്  ആരതിയുഴിഞ്ഞ് പൂജ നടത്തിയ ശേഷം അവിടെ നിന്നും അദ്ദേഹം കൊളുത്തിയ നീരാഞ്ജനത്തോടെ നാല്‍വര്‍ സംഘം അയ്യപ്പനെ വഹിച്ചു കൊണ്ടുള്ള പല്ലക്കുമേന്തി ഘോഷയാത്രയായി  പുറപെടുകയും ചെയ്തു.  ആയതിനു  മുന്നില്‍ പല്ലശന ഉണ്ണി മാരാരും സംഘവും  നയിച്ച മേളവാദ്യവും ഇരുവശത്തുമായി കേരളീയ വേഷത്തില്‍ താലവുമേന്തി നടന്ന ഇരുപത്തി നാല് പേരടങ്ങുന്ന കേരളീയ വനിതകളുടെ താലപ്പൊലിയും ശരണം വിളികളോടെ  നടന്നു നീങ്ങിയ ഭക്തജനക്കൂട്ടവും അക്ഷരാര്‍ത്ഥത്തില്‍ നരേലയെന്ന കൊച്ചു പ്രദേശത്തെ ഭക്തിനിര്‍ഭരമാക്കി.

നരേലയിലെ പ്രദാന കച്ചവട കേന്ദ്രങ്ങളിലൂടെ  ചുറ്റി സഞ്ചരിച്ച ഘോഷയാത്ര ഏകദേശം ഏഴു മണിയോടു  കൂടി സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ തിരിച്ചെത്തി.

തുടര്‍ന്ന് അയ്യന്റെ തിരുനടയില്‍ മേളത്തോട് കൂടി മുഖ്യ തന്ത്രി  ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ദീപാരാധന, ദല്‍ഹിയിലെ പ്രശസ്തമായ ശ്രീമൂകാംബിക കീര്‍ത്തന  സംഘത്തിന്റെ  ഭജനയും എന്നിവ നടന്നു. സ്ഥാനീയ ബി.ജെ.പി നേതാവ്  രാജേന്ദ്ര  സിംഗാള്‍,  കോണ്‍ഗ്രസ്  നേതാവ് സത്യ പ്രകാശ് ശര്‍മ തുടങ്ങിയ പല പ്രമുഖരും പങ്കെടുത്ത  നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തില്‍ സ്ഥാനീയ ബിജെപി നേതാവും എംഎല്‍എയുമായ  നീല്‍ദമന്‍ ഖത്രിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഏകദേശം ഒന്‍പതര മണിയോടു  കൂടി  തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീമൂകാംബിക കീര്‍ത്തന സമിതി ഹരിവരാസനം പാടി പൂജക്ക് സമാപനം കുറിക്കുകയും തുടര്‍ന്ന് ഭക്തര്‍ക്കായി ശാസ്താ പ്രീതിയും പ്രസാദ വിതരണവും   ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.