Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എടിഎം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരില്ല:ഇടപാടുകാരില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 10:57 am IST
in Ernakulam

കൊച്ചി: പൊതുമേഖലയിലടക്കമുള്ള ബാങ്കുകളുടെ എ.ടി.എം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് ജില്ലയിലെ ഇടപാടുകാരില്‍ ആശങ്കയുണര്‍ത്തുന്നു. ഇടപാടുകാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ രാത്രികാലങ്ങളില്‍ പണമെടുക്കുന്നത് ഭീതിയോടെയാണ്.

നേരത്തെ സെക്യൂരിറ്റി ജീവനക്കാരെ നിശ്ചയിച്ചിരുന്ന മിക്ക ബാങ്കുകളും ഇപ്പോള്‍ സുരക്ഷാ ജീവനക്കാരെ പിന്‍വലിച്ച നിലയിലാണ്. നഗരത്തിലേയും ഗ്രാമങ്ങളിലേയും എ.ടി.എം കൗണ്ടറുകളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്ത്രീകളും പ്രായമായവരും ചിലപ്പോള്‍ കുട്ടികള്‍പോലും എ.ടി.എം. കൗണ്ടറുകളില്‍ പണമെടുക്കാനെത്തുന്നുണ്ട്.

വാഹനസൗകര്യം ഏറെയില്ലാത്ത ഉള്‍പ്രദേശങ്ങളില്‍പോലും ബാങ്കുകളുടെ എ.ടി.എം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഇടപാടുകാരുടെ സുരക്ഷ സംബന്ധിച്ച് യാതൊരു ബാധ്യതയും ബാങ്കുകാര്‍ ഏറ്റെടുക്കുന്നില്ല. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രതിമാസം 10,000 രൂപ വരെ വേതനം നല്‍കേണ്ടതുണ്ട്.

എട്ടുമണിക്കൂര്‍ ജോലി സമയം കണക്കാക്കിയാല്‍ ഒരു എ.ടി.എമ്മില്‍ മൂന്ന് ജീവനക്കാരെയെങ്കിലും നിയമിക്കണം. ഈ തുക ലാഭിക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ എ.ടി.എം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാതിരിക്കുന്നതെന്ന് പരാതിയുണ്ട്.അതേസമയം, എ.ടി.എം സെന്ററുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കാന്‍ ചില ബാങ്കുകള്‍ ഇനിയും തയാറായിട്ടില്ല. പണമിടപാടു നടത്തി തിരിച്ചിറങ്ങാന്‍ സ്വിച്ചമര്‍ത്തി വാതില്‍ തുറക്കുന്ന സംവിധാനം ഭൂരിപക്ഷം കൗണ്ടറുകളിലും പ്രവര്‍ത്തനരഹിതമാണ്.

ഭൂരിഭാഗം എ.ടി.എമ്മുകളിലും ഒരാള്‍ കയറിയതിനു തൊട്ടുപിന്നാലെ ആര്‍ക്കുവേണമെങ്കിലും കയറാമെന്ന അവസ്ഥയാണ്. ചില ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളുടെ ഗ്ലാസ് വാതിലിലും മറയിലും കറുത്ത ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല്‍ അകത്ത് ആളുണ്ടോ എന്നുപോലും അറിയാനാവില്ല. ചിലയിടങ്ങളില്‍ ആവശ്യത്തിനു വെളിച്ചവും ഉണ്ടാകില്ല.വിമുക്തഭടന്മാരെയും മറ്റും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സെക്യൂരിറ്റിക്കാരുടെ സംഘടനയില്‍ നിന്നാണ് ബാങ്കുകള്‍ ജീവനക്കാരെ നിയോഗിക്കുന്നത്. എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. സെക്യൂരിറ്റിക്കാരുടെ സ്ഥാപനങ്ങളാണ് ബാങ്കുകളില്‍ നിന്ന് ശമ്പളം ഒന്നിച്ച് കൈപ്പറ്റുക. അവര്‍ തൊഴിലാളികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്ഥാപനങ്ങള്‍ രണ്ടായിരം മുതല്‍ നാലായിരം രൂപ വരെ കമ്മീഷന്‍ എടുക്കുന്നതും പതിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.