Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഴുത, കാളകെട്ടി താവളം അവഗണനയില്‍ വീര്‍പ്പുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:50 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ പ്രധാന കേന്ദ്രമായ അഴുത- കാളകെട്ടി താവളങ്ങള്‍ അവഗണനയില്‍ വീര്‍പ്പുമുട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അഴുതയില്‍ കളിച്ച് കല്ലെടുത്ത് കല്ലിടാംകുന്നില്‍ നിക്ഷേപിക്കുകയെന്ന ചടങ്ങും അഴുതക്കടവില്‍ നിന്നാണ് തുടങ്ങുന്നത്.

എന്നാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുളിച്ചു മലകയറുന്ന അഴുതക്കടവിലെ അപകടാവസ്ഥയാണ് തീര്‍ത്ഥാടകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കടവില്‍ നിന്നും കുളിച്ചു കയറാനോ കടവില്‍ നിന്നും സുരക്ഷിതമായി കരയ്‌ക്കു കയറാനോ കഴിയാത്ത അവസ്ഥയാണിവിടെ. ഇഡിസി അടക്കമുള്ള സൊസൈറ്റികളുടെ വികസനമെന്ന പേരില്‍ ലക്ഷക്കണക്കിനു രൂപ ധൂര്‍ത്തടിക്കുന്ന വനംവകുപ്പ് അഴുതക്കടവില്‍ തീര്‍ത്ഥാടകര്‍ക്കായി താത്കാലികമായി പോലും നടകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ അഴുത കടവില്‍ തീര്‍ത്ഥാടകര്‍ക്കായി കുളിക്കടവും ഇതിനായി കുറേയേറെ സൗകര്യങ്ങളും വനംവകുപ്പുതന്നെ ഒരുക്കിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം തീര്‍ത്ഥാടകരുടെ ഈ സൗകര്യം ചില കച്ചവടക്കാര്‍ സ്ഥലം കയ്യേറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴുതയാറില്‍ വെള്ളം പൊങ്ങിയാല്‍ കടന്നുപോകാന്‍ നടപ്പാലം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതും അപര്യാപ്തമാണ്. കുളിക്കടവിനോട് ചേര്‍ന്ന് അഴുതയാറിന്റെ തീരത്ത് മാലിന്യനിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ്. നടപ്പാലത്തിന്റെ ഇരുവങ്ങളിലും കച്ചവടക്കാര്‍ തന്നെ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂടിക്കിടക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനത്തിനായി വനംവകുപ്പ് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നുണ്ടെങ്കിലും അയ്യപ്പഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഴുതയില്‍ സുരക്ഷാപരമായ യാതൊരു സംവിധാനവും ഇതുവരെയും ഒരുക്കിയിട്ടില്ല. ഹൃദയാഘാതമടക്കമുള്ള അസുഖങ്ങളുണ്ടായാല്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമാണിവിടെയുള്ളത്. ആരോഗ്യവകുപ്പിന്റെ സേവനം ഭാഗീകമായി മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഇവിടെ സ്ഥിരമായി ആംബുലന്‍സ് സൗകര്യമില്ല. തീര്‍ത്ഥാടനം ആരംഭിച്ചതുമുതല്‍ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ യാത്ര കൂടിക്കൂടിവരികയാണ്. വഴികളും വെളിച്ചവും ഭക്തര്‍ക്ക് എന്നും അപ്രാപ്യമാണെന്നും ദുരിതംമാത്രമാണ് സമ്മാനിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

അഴുതകടവില്‍ നടകള്‍ നിര്‍മ്മിച്ച് വെളിച്ചവും സ്ഥാപിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് അഴുത കാളകെട്ടി താവളം സമിതി പ്രസിഡന്റ് റെജി പുതുപ്പറമ്പില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.