Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്യപ്പ ചരിതങ്ങളുടെ നിറപുണ്യവുമായി അയ്യപ്പന്‍ വിളക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:51 pm IST
in Travel

ശബരിമല : നാട് ശരണം വിളികളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് ലയിച്ചു. ഇനി നാടെങ്ങും അയ്യപ്പ ശരണ മന്ത്രങ്ങളുും, അയ്യപ്പചരിതവും നിറഞ്ഞ് നില്‍ക്കുന്ന നാളുകള്‍ക്ക് തുടക്കമായി. മണ്ഡലം പിറന്നാല്‍ ശാസ്താംപാട്ടിന്റെ പുണ്യം നിറയുന്ന നാളുകളാണ്..കെട്ടു നിറച്ച് അയ്യപ്പനെ വണങ്ങാന്‍ യാത്രയാകുന്നവരില്‍ ഭൂരിഭാഗം പേരും വിടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പന്‍ വിളക്കുകള്‍ നടത്തിയാണ് പോകുന്നത്.

അയ്യപ്പന്റെ ചരിതം മുഴുവന്‍ ഉടുക്കിന്റെ ഈരടിയില്‍ പാടി ഭക്തിയുടെ നിറപൊലിമ വരുത്തുന്ന അയ്യപ്പന്‍ വിളക്ക് ഇപ്പോള്‍ നാടിന് ഉത്സവാന്തരീക്ഷമാണ് നല്‍കുന്നത്. വാഴപിണ്ടികൊണ്ട് തീര്‍ക്കുന്ന താല്‍ക്കാലിക ക്ഷേത്രങ്ങളിലാണ് അയ്യപ്പന്‍ വിളക്കുകള്‍ നടത്തുക. ക്ഷേത്രങ്ങളില്‍ ദേശകുട്ടായമയില്‍ ദേശവിളക്കുകളായാണ് നടത്തുന്നത്. അന്നദാനത്തോടെ നടത്തുന്ന ദേശവിളക്കുളില്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തിചേരുക.

രാവിലെ വിളക്കിന് കാല്‍ നാട്ടുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്ന്ന് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും. ശാസ്താംപാട്ട് കലാകാരന്‍മാരുടെ കരവിരുതില്‍ മനോഹരമായ ക്ഷേത്രങ്ങളാണ് പണിക്കഴിക്കുന്നത്. വൈകീട്ട് ക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വിളക്കെഴുന്നള്ളിപ്പിന്മുമ്പ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകും. അത് കഴിഞ്ഞാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടക്കും. തുടര്‍ന്നാണ് ഭക്തിരസം നിറയുന്ന ഏഴുന്നള്ളിപ്പ് നടക്കുക.

മണിക്കുറുകളോളം നിണ്ടുനില്‍ക്കുന്ന ഏഴുന്നള്ളിപ്പ് വിടുകളിലോ,ക്ഷേത്രങ്ങളിലോ എത്തിക്കഴിഞ്ഞാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. പിന്നിട് അയ്യപ്പന്റെ ജനനപാട്ടിലേക്ക് നിങ്ങും. ഗണപതിയും സരസ്വതിയും പാടികഴിഞ്ഞ ശേഷം അയ്യപ്പ ജനനത്തിന് നിതാനമായ കാര്യങ്ങള്‍ പാടികഴിഞ്ഞ് പരമശിവന്‍ മായ മോഹിനിയായ വിഷ്ണുവിനെ കാണുന്നതുംമെല്ലാം പാടി കഴിഞ്ഞ് പുലര്‍ച്ചയോടെ അയ്യപ്പന്റെ ജനനത്തിലേക്ക് നിങ്ങും .അയ്യപ ജനനം പാടുമ്പോള്‍ കര്‍പ്പൂരാധന കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞ് നില്‍ക്കും. തുടര്‍ന്ന് അയ്യപ്പന്റെ ബാല്യകാലവും കാണിപ്പാട്ടും കഴിഞ്ഞാല്‍ പുലര്‍ച്ചെയുള്ള പാലകൊമ്പ് ഏഴുന്നള്ളിക്കല്‍ നടക്കും. ഇതില്‍ വാവരുടെ സാന്നിദ്ധ്യവും ഉണ്ടാകും.

വാവാരുമായുള്ള യുദ്ധവും ഒടുവില്‍ ഇരുവരും ചങ്ങാതിമാരാകുന്നടോടെയാണ് അയ്യപ്പന്‍ പാട്ടിന് സമാപനമാകുക. അഞ്ചമ്പലം,മുന്നമ്പലം എന്നിങ്ങലെയാണ് വിളക്കുകളുടെ പ്രധാന കണക്ക്. വാഴപിണ്ടിക്ക് പുറമേ,കുരുത്തോല,മുള ആണി എന്നിവ ഉപയോഗിച്ചാണ് ക്ഷത്ര നിര്‍മ്മാണം. ക്ഷേത്രനിര്‍മ്മാണത്തിന് ഏറെ വൈദഗ്ധ്യം ഉള്ള കലാകാരന്‍മാര്‍ ഉണ്ട്. പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരും ഉണ്ട്. ദേശ വിളക്കുകള്‍ക്ക് ഏകദേശം നുറോളം വാഴപിണ്ടികള്‍ ആവശ്യമായി വരും. പതിറ്റാണ്ടുകളായി ശാസ്താം പാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കലാകാരന്‍മാര്‍ ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.